കൊലക്കേസ് പ്രതി കോടതിക്കുള്ളിൽ ബ്ലേഡ് ഉപയോഗിച്ച് സ്വയം കഴുത്തറത്തു
കൊലക്കേസ് പ്രതി കോടതിക്കുള്ളിൽ ബ്ലേഡ് ഉപയോഗിച്ച് സ്വയം കഴുത്തറത്തു
Saturday, January 13, 2024 8:45 AM IST
ലക്നോ: സ്ത്രീധനമാവശ്യപ്പെട്ട് ഭാര്യയെ മർദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി കോടതിക്കുള്ളിൽ ബ്ലേഡ് ഉപയോഗിച്ച് സ്വയം കഴുത്ത് അറുത്തു. ഗ്രേറ്റർ നോയിഡയിലെ പാവ്‌ലി ഗ്രാമവാസിയായ ശിവം സിംഗ് (35) ആണ് ജീവനൊടുക്കാൻ ശ്രമിച്ചത്.

സൂരജ്പൂരിലെ അഡീഷണൽ ജില്ലാ ജഡ്ജി ഫാസ്റ്റ് ട്രാക്ക് കോടതിയിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കോടതിയിൽ വാദം തുടങ്ങിയതോടെ ശിവം സിംഗ് വസ്ത്രത്തിൽ നിന്ന് ബ്ലേഡ് ഊരി കഴുത്ത് മുറിക്കുകയായിരുന്നു.


ശിവം സിംഗിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. നിലവിൽ ഇയാൾ അപകടനില തരണം ചെയ്തുവെന്ന് ഡോക്ടർമാർ അറിയിച്ചു. 2022ൽ ഭാര്യയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<