തി­രു­വ­ന­ന്ത­പുരം: നവ­കേ­ര­ള സ­ദ­സില്‍ പ­രാ­തി ഉ­ന്ന­യി­ച്ച­തി­ന് മു­ഖ്യ­മന്ത്രി കു­റ്റ­പ്പെ­ടു­ത്തി­യ­തില്‍ ത­നി­ക്ക് അ­പ­മാ­നവും ദുഃ­ഖ­വും ഉ­ണ്ടാ­യി­ല്ലെ­ന്ന് തോമ­സ് ചാ­ഴി­കാ­ടന്‍ എംപി. താന്‍ പ­റ­ഞ്ഞതും മു­ഖ്യ­മന്ത്രി സൂ­ചി­പ്പി­ച്ച­തും രണ്ടും പ്ര­ധാ­ന­പ്പെ­ട്ട­താ­ണെ­ന്നും അ­ദ്ദേ­ഹം പ്ര­തി­ക­രിച്ചു.

പാ­ലാ, കോട്ട­യം പ്ര­ദേ­ശ­ത്ത ജ­ന­ങ്ങള്‍ നേ­രി­ടുന്ന പ്ര­ധാ­ന­പ്പെ­ട്ട പ്ര­ശ്‌­ന­മാ­ണ് റ­ബര്‍ വി­ല­യി­ടി­വ്. ജ­ന­പ്ര­തി­നി­ധി എ­ന്ന നി­ല­യില്‍ അ­ത് ഉ­ന്ന­യി­ച്ച­തില്‍ അ­ഭി­മാ­നം കൊ­ള്ളു­ന്നു.

അ­ത് തെ­റ്റാ­യി­പ്പോ­യെ­ന്ന് താന്‍ ഇ­പ്പോഴും വി­ശ്വ­സി­ക്കു­ന്നില്ല. എ­ന്നാല്‍ സ­ദ­സി­ന്‍റെ ല­ക്ഷ്യ­ത്തെ­ക്കു­റി­ച്ച് മു­ഖ്യ­മന്ത്രി പ­റ­ഞ്ഞ കാ­ര്യവും പ്ര­ധാ­ന­പ്പെ­ട്ട­താ­യി­രു­ന്നെന്നും അ­ദ്ദേ­ഹം പ­റഞ്ഞു.

കെ.എം.മാ­ണി ജീ­വി­ച്ചി­രു­ന്നെ­ങ്കില്‍ പി­ണ­റാ­യി ഇങ്ങ­നെ പ­റ­യാന്‍ ധൈ­ര്യ­പ്പെ­ടി­ല്ലെ­ന്ന കേ­രള കോണ്‍­ഗ്ര­സ് നേ­താ­വ് പി.എം.മാ­ത്യു­വി­ന്‍റെ പ­രാ­മര്‍­ശം വ്യ­ക്തി­പ­ര­മാ­ണ്. പാര്‍­ട്ടി­ക്ക് അതി­നോ­ട് യോ­ജി­പ്പി­ല്ലെ­ന്നും അ­ദ്ദേ­ഹം കൂ­ട്ടി­ച്ചേര്‍ത്തു.