"അധികം വൈകാതെ കുതിരവട്ടത്തേക് ഒരു മുറി അങ്ങേയ്ക്ക് ആവശ്യമായി വരും', ഗവർണർക്കെതിരെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ കുറിപ്പ്
"അധികം വൈകാതെ കുതിരവട്ടത്തേക് ഒരു മുറി അങ്ങേയ്ക്ക് ആവശ്യമായി വരും', ഗവർണർക്കെതിരെ  കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ കുറിപ്പ്
Monday, December 18, 2023 7:39 AM IST
വെബ് ഡെസ്ക്
കണ്ണൂര്‍: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ഫേസ്ബുക്ക് വഴി രൂക്ഷ വിമര്‍ശനവുമായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി ദിവ്യ. ഗവര്‍ണർ ബ്ലഡി കണ്ണൂർ എന്ന് പരാമർശം നടത്തിയതിന് എതിരെയാണ് ഇവർ ഫേസ്ബുക്കിലൂടെ വിമർ‌ശനം നടത്തിയത്.

'ബ്ലഡി കണ്ണൂര്‍. മിസ്റ്റര്‍ ആരിഫ് ഖാന്‍ ഈ പരാമര്‍ശത്തിന് അങ്ങ് വലിയ വില നല്‍കേണ്ടി വരും. അധികം വൈകാതെ കുതിരവട്ടത്തേക് ഒരു മുറി അങ്ങേയ്ക്ക് ആവശ്യമായി വരും', ദിവ്യ ഫേസ്ബുക്കിൽ കുറിച്ചു.

ഗവർണർക്കെതിരെ എസ്എഫ്ഐയ്ക്കു പിന്നാലെ ഡിവൈഎഫ്‌ഐയും രംഗത്തെത്തിയിട്ടുണ്ട്. 'സംഘി ചാന്‍സിലര്‍ ക്വിറ്റ് കേരള' എന്ന മുദ്രാവാക്യമുയര്‍ത്തി ഇന്ന് സംസ്ഥാനത്തെ 2,000 കേന്ദ്രങ്ങളില്‍ പ്രതിഷേധ യോഗം സംഘടിപ്പിക്കും.


മാത്രമല്ല പല‍യിടത്തും പ്രതിഷേധ ബാനര്‍ ഉയര്‍ത്തുമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ അറിയിപ്പിലുണ്ട്. കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയും വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്തെ ഭരണഘടനാ സംവിധാനം തകരുന്നുവെന്ന ഗവര്‍ണറുടെ ഭീഷണി കേരളത്തില്‍ വിലപ്പോകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<