തി­രു­വ­ന­ന്ത­പു­രം: യുവ ഡോ­ക്ടര്‍ ഷ­ഹ­ന ജീ­വ­നൊ­ടുക്കി­യ സം­ഭ­വ­ത്തില്‍ പ്ര­തി ഡോ. റു­വൈ­സി­ന്‍റെ ജാ­മ്യാ­പേ­ക്ഷ തള്ളി. തി­രു­വ­ന­ന്ത­പു­രം എ­സി­ജെ­എം കോ­ട­തി­യു­ടേ­താ­ണ് ന­ട­പ­ടി.

ഇത്ത­ര­മൊ­രു കേ­സില്‍ പ്ര­തി­ക്ക് ജാമ്യം അ­നു­വ­ദി­ക്കുന്ന­ത് അ­ന്വേ­ഷണ­ത്തെ ബാ­ധി­ക്കു­മെ­ന്ന പ്രോ­സി­ക്യൂ­ഷന്‍ വാ­ദം കോട­തി അം­ഗീ­ക­രി­ക്കു­ക­യാ­യി­രുന്നു. അതീ­വ ഗൗ­ര­വ­മു­ള്ള കേ­സാ­ണി­തെ­ന്ന് ജാ­മ്യാ­പേ­ക്ഷ പ­രി­ഗ­ണി­ക്കു­ന്ന­തി­നി­ടെ കോട­തി നി­രീ­ക്ഷി­ച്ചു.

സ്­ത്രീ­ധ­ന­ത്തി­ന്‍റെ പേ­രില്‍ വി­വാ­ഹ­ത്തില്‍­നി­ന്ന് റു­വൈ­സ് പി­ന്മാ­റി­യ­തോ­ടെ­യാ­ണ് ഷ­ഹ­ന ജീ­വ­നൊ­ടു­ക്കി­യ­ത്. സ്­ത്രീ­ധ­ന­ത്തി­ന്‍റെ പേ­ര് പ­റ­ഞ്ഞ­ത് ഷ­ഹന­യെ മാ­നസി­ക സ­മ്മര്‍­ദ­ത്തി­ലാ­ക്കി­യെന്നും ആ­ത്മ­ഹ­ത്യാ­ക്കു­റി­പ്പില്‍ പ­രാ­മര്‍­ശി­ച്ചി­രുന്നു.

കേ­സില്‍ റുവൈസിന്‍റെ അച്ഛനെയും പൊലീസ് പ്രതി ചേര്‍­ത്തി­ട്ടുണ്ട്. സ്ത്രീധനത്തിനായി ഇയാളും സമ്മര്‍ദം ചെലുത്തിയെന്ന് ഷഹനയു­ടെ ബ­ന്ധു­ക്ക­ൾ മൊഴി നൽകിയിരുന്നു. നി­ല­വില്‍ ഇയാള്‍ ഒളി­വി­ലാണ്.