ഇ­ടുക്കി: ന­വ­കേ­ര­ള സദ­സ് ന­ട­ക്കു­ന്ന­തു­മൂ­ലം സര്‍­ക്കാര്‍ പ്ര­വര്‍­ത്ത­ന­ങ്ങള്‍ മു­ട­ങ്ങു­ന്നെ­ന്ന പ്ര­തി­പ­ക്ഷ ആ­രോപ­ണം ത­ള്ളി ധ­ന­മന്ത്രി കെ.എന്‍.ബാ­ല­ഗോ­പാല്‍. ബജ­റ്റ് ചര്‍­ച്ച ന­ട­ത്തേ­ണ്ട സ­മയ­ത്ത് കറ­ങ്ങി ന­ട­ക്കു­ന്നു എ­ന്ന പ്ര­തി­പ­ക്ഷ നേ­താ­വി­ന്‍റെ ആ­ക്ഷേ­പ­ത്തില്‍ ക­ഴ­മ്പി­ല്ലെ­ന്ന് മന്ത്രി പ­റഞ്ഞു.

ബജ­റ്റ് ചര്‍­ച്ച­കള്‍ ഓണ്‍­ലൈ­നായും അല്ലാ­തെയും ന­ട­ക്കു­ന്നുണ്ട്. സം­സ്ഥാന­ത്ത് സാ­മ്പ­ത്തി­ക അ­ടി­യ­ന്ത­രാ­വ­സ്ഥ­യെ­ന്ന­ത് അ­ടി­സ്ഥാ­ന­ര­ഹി­തമാ­യ വാര്‍­ത്ത­യാ­ണെന്നും മന്ത്രി പ്ര­തി­ക­രി­ച്ചു.

കേ­ര­ള­ത്തി­ന്‍റെ പൊ­തു­കാ­ര്യ­ങ്ങ­ളെ­ക്കു­റി­ച്ച് മ­ന­സി­ലാ­ക്കു­ന്ന­തി­ന് സ­ഹാ­യ­ക­രമാ­യ ഒ­രു പ­രി­പാ­ടി­യാ­ണ് ന­വ­കേ­ര­ള സ­ദ­സ്. പ­രി­പാ­ടി­ക്ക് നേ­രെ­യു­ള്ള പ്ര­തി­ഷേധം സം­ഘ­ര്‍­ഷ­മാ­ക്കി മാ­റ്റാന്‍ പ്ര­തിപ­ക്ഷം ശ്ര­മി­ക്കു­ക­യാ­ണെന്നും മന്ത്രി വി­മര്‍­ശിച്ചു.

പാർട്ടി നേ­തൃ­ത്വ­ത്തി­ന്‍റെ അറി­വോ­ടെ ന­ട­ത്തു­ന്ന സം­ഘര്‍­ഷം നി­രാ­ശ­യില്‍ നി­ന്നു­ള്ള ഭ്രാ­ന്തന്‍ സ­മീ­പ­ന­മാ­ണ്. ഇ­തൊന്നും ശ­രിയാ­യ ന­ട­പ­ടി­യ­ല്ലെന്നും മന്ത്രി പ­റഞ്ഞു.