തിരുവനന്തപുരം: സർവകലാശാലകളെ സംഘപരിവാർ കേന്ദ്രങ്ങളാക്കാൻ ഗവർണർ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സംസ്ഥാന വ്യാപകമായി എസ്എഫ്ഐ ഇന്ന് പഠിപ്പ് മുടക്കും.

ബിജെപി പ്രസിഡന്‍റ് നിശ്ചയിക്കുന്ന ആളുകളെ സർവകലാശാല സിൻഡിക്കറ്റ് അംഗങ്ങളായി ഗവർണർ നിയമിക്കുകയാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ ആരോപിച്ചു.

പ്രതിഷേധത്തിന്‍റെ ഭാഗമാ‌യി എസ്എഫ്ഐ പ്രവർത്തകർ ഇന്ന് രാജ്ഭവന്‍ വളയുമെന്നും ആര്‍ഷോ അറിയിച്ചു.