തൃ­ശൂര്‍: മു­ഖ്യ­മന്ത്രി പി­ണ­റാ­യി വി­ജ­യ­നെ­തി­രേ ഇന്നും ക­രി­ങ്കൊടി പ്ര­തി­ഷേ­ധം. തൃ­ശൂര്‍ രാ­മ­നി­ല­യ­ത്തില്‍­നി­ന്ന് ­നവ­കേ­ര­ള സ­ദ­സിന്‍റെ മ­ണ­ലൂര്‍ മ­ണ്ഡ­ല­ത്തി­ലെ വേ­ദി­­യി­ലേ­ക്ക് മു­ഖ്യ­മ­ന്ത്രിയും മ­ന്ത്രി­മാ­രും പു­റ­പ്പെ­ടാ­നി­രി­ക്കെ­യാ­ണ് യൂ­ത്ത് കോണ്‍­ഗ്ര­സ് പ്ര­വര്‍­ത്ത­കര്‍ പ്ര­തി­ഷേ­ധ­വു­മാ­യി രം­ഗ­ത്തെ­ത്തി­യത്.

രാ­മ­നി­ല­യ­ത്തിന്‍റെ ഗേ­റ്റി­ന് അ­ടു­ത്തേ­യ്­ക്ക് എ­ത്തി­യാ­ണ് പ്ര­വര്‍­ത്ത­കര്‍ ക­രി­ങ്കൊ­ടി കാ­ട്ടി­യ­ത്. പോ­ലീ­സി­ന്‍റെ ക­ന­ത്ത സുര­ക്ഷാവല­യം ഉ­ണ്ടാ­യി­രു­ന്ന പ്ര­ദേശ­ത്ത് എ­ത്തി­യാ­യി­രു­ന്നു പ്ര­തി­ഷേധം. പി­ന്നാ­ലെ ഇവ­രെ ഇ­വി­ടെ­നി­ന്ന് ബ­ലം പ്ര­യോ­ഗി­ച്ച് ക­സ്റ്റ­ഡി­യി­ലെ­ടുത്ത് നീക്കി.

പ്ര­തി­ഷേ­ധി­ക്കാ­നാ­യി പ­ല­യി­ട­ങ്ങ­ളില്‍ കാ­ത്ത് നി­ന്ന പ്ര­വര്‍­ത്ത­രെ പോ­ലീ­സ് നേര­ത്തേ ക­സ്റ്റ­ഡി­യി­ലെ­ടു­ത്തി­രുന്നു. ഇ­തി­നി­ടെ­യാ­ണ് രാ­മ­നി­ല­യ­ത്തി­ന് സ­മീ­പം അ­പ്ര­തീ­ക്ഷി­ത­മാ­യ പ്ര­തി­ഷേ­ധം ഉ­ണ്ടാ­യത്.

ന­വ­കേ­ര­ള സ­ദ­സ് ആ­രം­ഭി­ച്ച­തി­ന് ശേ­ഷം മുഖ്യ­മ­ന്ത്രി­ക്കെ­തി­രേ ഏ­റ്റവും ശ­ക്തമാ­യ പ്ര­തി­ഷേ­ധം ഉ­യര്‍ന്ന­ത് തൃ­ശൂര്‍ ജില്ല­യി­ലാണ്. തി­ങ്ക­ളാഴ്­ച മാത്രം എ­ട്ട് സ്ഥ­ല­ങ്ങ­ളി­ലാ­ണ് മു­ഖ്യ­മ­ന്ത്രി­ക്ക് നേ­രേ ക­രി­ങ്കൊ­ടി പ്ര­തി­ഷേ­ധം ഉ­ണ്ടാ­യത്.