തിരുവനന്തപുരം : മെഡിക്കൽ പി.ജി വിദ്യാർഥിനി കൂടിയായ യുവഡോക്ടറുടെ മരണം ആത്മഹത്യാശ്രമത്തിന് പിന്നാലെയെന്ന് സംശയം. തിരുവനന്തപുരത്ത് ഫ്ലാറ്റ് മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഡോ. ഷഹാനയാണ് മരിച്ചത്.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പി.ജി. വിദ്യാർത്ഥിനിയാണ്. അബോധാവസ്ഥയിൽ കണ്ടെത്തിയ ഷഹാനയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്നും ഷഹാനയുടെ മുറിയിൽ നിന്നും ഒരു കുറിപ്പ് കണ്ടെത്തിയെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.