തൃ­ശൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസിന്‍റെ തോല്‍വിക്ക് കാരണം അവരുടെ അത്യാര്‍­ത്തി­യെ­ന്ന് മുഖ്യമന്ത്രി പിണറായി വിജ­യന്‍. തൃ­ശൂര്‍ വടക്കാഞ്ചേരി മ­ണ്ഡ­ല­ത്തിലെ നവകേര­ള സ­ദ­സില്‍ സംസാരിക്കുകയായി­രു­ന്നു മു­ഖ്യ­മ­ന്ത്രി.

രാജസ്ഥാ­നില്‍ കൂടെക്കൂട്ടാന്‍ പറ്റുന്നവരെയൊന്നും കോണ്‍ഗ്രസ് ഒപ്പം ചേര്‍­ത്തി­ല്ലെ­ന്ന് മു­ഖ്യ­മന്ത്രി വി­മര്‍­ശിച്ചു. താന്‍ പ്രമാണിത്ത ചിന്ത കാരണം അത് ന­ട­ന്നില്ല. സിപിഎം സ്ഥാ­നാര്‍ഥികള്‍ സി­റ്റിംഗ് സീറ്റില്‍ പരാജയപ്പെട്ടതിന്‍റെ കാരണവും കോണ്‍­ഗ്ര­സാ­ണ്.

ചില്ലറ വോട്ടിനാ­ണ് അ­വര്‍ തോ­റ്റ­ത്. ബിജെപിയെ എവിടെയെങ്കിലും ശക്തിപ്പെടുത്തുന്ന ഒരു നിലപാട് സിപിഎമ്മിനില്ല. കോണ്‍ഗ്രസ് നിലനില്‍ക്കണം എന്നാണ് ആ­ഗ്ര­ഹ­മെന്നും മു­ഖ്യ­മന്ത്രി കൂ­ട്ടി­ച്ചേര്‍ത്തു.

വലിയ വര്‍ഗീയത പ്രചരിപ്പിക്കുന്നതില്‍ നിന്ന് മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിന് എ­ന്താണ് വ്യത്യാസമെന്ന് പരിശോ­ധി­ക്ക­ണം. ഹനുമാന്‍ സേവകനാണെന്ന് പറഞ്ഞ് കമല്‍നാഥ് രംഗത്ത് വന്നു. സ്വയം ബിജെപിയുടെ ബി ടീമാകാനാണ് കമല്‍നാഥ് ശ്രമി­ച്ച­തെന്നും മു­ഖ്യ­മന്ത്രി കു­റ്റ­പ്പെ­ടുത്തി.