ഐസ്വാള്‍: മിസോറം നിയമസഭ തെരഞ്ഞെ­ടു­പ്പി­ന്‍റെ ആ­ദ്യ ഫ­ല­സൂ­ച­ന­കള്‍ പു­റ­ത്തു­വ­രു­മ്പോള്‍ ഭ­ര­ണ­ക­ക്ഷിയായ മിസോ നാഷണല്‍ ഫ്ര­ണ്ടിന്(എം­എന്‍­എ­ഫ്) ലീ­ഡ്. പോ­സ്­റ്റല്‍ വോ­ട്ടു­കള്‍ എ­ണ്ണി­തു­ട­ങ്ങി­യ­പ്പോള്‍ എം­എന്‍­എ­ഫി­ന് മൂ­ന്ന് സീറ്റുകളിൽ ലീഡുണ്ട്.

സോറം പീപ്പിള്‍സ് മൂവ്‌­മെന്‍റ്(സെ­ഡ്­പി­എം)- 2, കോണ്‍­ഗ്ര­സ്-1, എ­ന്നി­ങ്ങ­നെ­യാ­ണ് ലീഡ്നില. ആകെ 40 നിയമസഭാ മണ്ഡലങ്ങള്‍ ആണ് മിസോറമിലുള്ളത്. 21 സീറ്റുകള്‍ ആണ് കേവല ഭൂരിപക്ഷത്തിന് വേണ്ട­ത്.

മിസോ‌ നാഷണല്‍ ഫ്രണ്ടും സോറം പീപ്പിള്‍സ് മൂവ്‌­മെന്‍റും തമ്മിലാണ് പ്രധാനമത്‌­സരം. കോണ്‍ഗ്രസും ബിജെപിയും മത്‌­സര രംഗത്തുണ്ട്. സോറം തംഗ മുഖ്യമന്ത്രിയായ എംഎന്‍എഫിനെതിരേ ഭരണവിരുദ്ധവികാരം ഉണ്ടാകുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തു­ന്നത്.

എന്നാല്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാനിടയില്ല എന്നായിരുന്നു എക്‌­സിറ്റ് പോള്‍ ഫ­ലങ്ങള്‍.