ന്യൂ­ഡല്‍ഹി: പാര്‍ലമെന്‍റിന്‍റെ ശൈ­ത്യകാല സമ്മേ­ള­നം തി­ങ്ക­ളാഴ്­ച ആ­രം­ഭി­ക്കും. ഈ മാസം 22 വ­രെ സ­മ്മേള­നം തു­ട­രും.

19 ബില്ലുകളാ­ണ് ഇക്കാലയളവില്‍ പാര്‍ലമെന്‍റിന്‍റെ പരിഗണനയ്­ക്ക് എ­ത്തുക. നാല് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലവും സഭയില്‍ പ്രതിഫലിക്കും.

പുതി­യ പാര്‍­ല­മെന്‍റ് മ­ന്ദി­ര­ത്തി­ലാ­യി­രിക്കും ഇത്ത­വ­ണ പൂര്‍­ണ­മായും സ­ഭ ചേ­രുക. നേര­ത്തേ ജൂ­ലൈ 20ന് ആ­രം­ഭി­ച്ച വര്‍­ഷകാ­ല സ­മ്മേള­നം ഏ­താ­ണ്ട് പൂര്‍­ണ­മാ­യും പ്ര­തി­പ­ക്ഷ ബ­ഹള­ത്തെ തു­ടര്‍­ന്ന് ത­ട­സ­പ്പെ­ട്ടി­രുന്നു.

മ­ണി­പ്പുര്‍ വിഷ­യം ചര്‍­ച്ച ചെ­യ്യ­ണ­മെ­ന്ന പ്ര­തി­പ­ക്ഷ ആ­വശ്യം നി­രാ­ക­രി­ച്ച­തി­നെ തു­ടര്‍­ന്നാ­ണ് സ­ഭാ ന­ട­പ­ടി­കള്‍ ത­ട­സ­പ്പെ­ട്ടത്.