ഇ­ടുക്കി: നെ­ടു­ങ്കണ്ട­ത്ത് മ­ര­ണ­വീ­ട്ടി­ലുണ്ടാ­യ സം­ഘര്‍­ഷ­ത്തിന് പിന്നിലെ നടപടിയുമായി കേരള കോൺഗ്രസ്-എം. പാർട്ടി സംസ്ഥാ­ന ക­മ്മി­റ്റി അം­ഗമായ ജിന്‍­സന്‍ പൗ­വ്വ­ത്തി­നെ പാർട്ടിയിൽ നിന്നും പുറത്താക്കിയെന്ന് വക്താവ് അറിയിച്ചു.

രാഷ്ട്രീയ തർക്കത്തെ തുടർന്നാണ് ­നെടുങ്ക­ണ്ടം സ്വ­ദേ­ശിയും കോൺഗ്രസ് പ്രവർത്തകനുമായ ഫ്രിജോ ഫ്രാന്‍­സി­സി­നെ ജിൻസൻ കുത്തിയത്.

അടിയന്തര ശസ്ത്രക്രീയക്ക് വിധേയനായ ഫ്രിജോ അപകടനില തരണം ചെയ്തതായാണ് വിവരം. വെ­ള്ളി­യാഴ്­ച അര്‍­ധ­രാ­ത്രി 12നാ­ണ് സം­ഭ­വം. മ­ര­ണ­വീ­ട്ടി­ലെത്തി­യ ഇ­രു­വരും ത­മ്മില്‍ ഉണ്ടാ­യ വാ­ക്കു­തര്‍­ക്കം പി­ന്നീ­ട് അ­ടി­പി­ടി­യില്‍ ക­ലാ­ശി­ക്കു­ക­യാ­യി­രുന്നു.

മലനാട് കാര്‍ഷിക ബാങ്ക് തെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്.ഇതിനിടെ കൈ­യില്‍ ക­രു­തി­യി­രു­ന്ന ക­ത്തി ഉ­പ­യോ­ഗി­ച്ച് ഫ്രി­ജി­ന്‍റെ വ­യ­റില്‍ ജിന്‍­സന്‍ കു­ത്തു­ക­യാ­യി­രുന്നു. ഇ­രു­വ­രെയും പി­ടി­ച്ച് മാ­റ്റാന്‍ ശ്ര­മി­ക്കു­ന്ന­തി­നി­ടെ മ­റ്റൊ­രാള്‍­ക്ക് കൂടി നിസാ­ര പ­രി­ക്കേറ്റു.