ഡെ­റാ­ഡൂണ്‍: ഉ­ത്ത­ര­കാ­ശി­യി­ലെ സില്‍­ക്യാ­ര തു­ര­ങ്ക­ത്തില്‍ കു­ടുങ്ങിയ തൊ­ഴി­ലാ­ളിക­ളെ ര­ക്ഷ­പെ­ടു­ത്താ­നു­ള്ള ദൗ­ത്യം അ­നി­ശ്ചി­ത­ത്വ­ത്തില്‍. വെ­ള്ളി­യാഴ്ച വൈ­കി­ട്ടാ­ണ് ഓ­ഗര്‍ മെ­ഷീ­ന്‍റെ ബ്ലേ­ഡ് ട­ണല്‍ പൈ­പ്പില്‍ കു­ടു­ങ്ങി­യത്.

ഇ­തു­വ­രെ­യും ബ്ലേ­ഡ് പു­റ­ത്തെ­ടു­ക്കാ­നാ­യില്ല. ഇ­ത് മു­റി­ച്ച് നീ­ക്കാ­നു­ള്ള ന­ട­പ­ടി­കള്‍ തു­ട­രു­ക­യാണ്. തൊ­ഴി­ലാ­ളി­ക­ളി­ലേ­ക്ക് എ­ത്താന്‍ ആ­റ് മീ­റ്റര്‍ മാത്രം അ­വ­ശേഷിക്ക­വേ ആ­ണ് ദൗ­ത്യ­ത്തില്‍ വന്‍ വെല്ലു­വി­ളി ഉ­ണ്ടാ­യത്.

ഇ­തോടെ യന്ത്രം ഒ­ഴി­വാ­ക്കി തൊ­ഴി­ലാ­ളി­കള്‍ നേ­രി­ട്ട് തു­ര­ക്കു­ന്ന കാര്യം പ­രി­ഗ­ണി­ക്കു­ക­യാണ്. ഇ­തി­ന് ഏ­റേ സ­മ­യ­മെ­ടു­ക്കും.

തു­ര­ങ്ക­ത്തി­ന്‍റെ മു­ക­ളി­ലുള്ള വ­ന­മേ­ഖ­ല­യില്‍­നി­ന്ന് വെര്‍­ട്ടി­ക്കല്‍ ഡ്രില്ലിം­ഗ് തു­ട­ങ്ങാനും ദൗ­ത്യ­സം­ഘം ആ­ലോ­ചി­ക്കു­ന്നുണ്ട്. ട­ണല്‍ ഇ­ടി­ഞ്ഞ് വീ­ഴാന്‍ സാധ്യ­ത ഉ­ള്ള­തി­നാ­ലാ­ണ് നേര­ത്തേ ഇ­തി­ലേ­ക്ക് സം­ഘം ക­ട­ക്കാ­തി­രു­ന്നത്.

തു­ര­ങ്ക­ത്തി­നു­ള്ളി­ലൂ­ടെ­യു­ള്ള ദൗ­ത്യം പ്ര­തി­സ­ന്ധി­യി­ലാ­യ­തി­നാല്‍ വെര്‍­ട്ടി­ക്കല്‍ ഡ്രില്ലിം­ഗ് ന­ട­ത്തി­യേ­ക്കും. ഇ­തി­ന് ഏ­റെ സ­മ­യ­മെ­ടു­ക്കു­മെ­ന്ന­താ­ണ് മ­റ്റൊ­രു വെല്ലു­വിളി.

അതു­കൊ­ണ്ട് വെര്‍­ട്ടി­ക്കല്‍ ഡ്രില്ലിം­ഗ് ആ­രം­ഭി­ച്ചാലും ഇ­തേസമ­യം തു­ര­ങ്ക­ത്തി­ലൂ­ടെ­യു­ള്ള ര­ക്ഷാ­ദൗ­ത്യവും പു­രോ­ഗ­മി­ക്കും.