തി­രു­വ­ന­ന്ത­പുരം: നവകേരള സ­ദ­സി­നെ­തി­രേ രൂ­ക്ഷ വി­മര്‍­ശ­ന­വു­മാ­യി കോണ്‍­ഗ്ര­സ് നേ­താ­വ് ര­മേ­ശ് ചെ­ന്നി­ത്ത­ല. നവകേരള യാത്ര വന്‍ പരാ­ജ­യ­മാ­ണെ­ന്ന് ചെ­ന്നി­ത്ത­ല പ്ര­തി­ക­രിച്ചു.

മുഖ്യമന്ത്രിയും മന്ത്രിമാരും തലപ്പാവ് ധരിച്ച് പഴയകാല രാജഭരണ കാലത്തെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ ജനങ്ങളുടെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ട് രാഷ്ട്രീയ പ്രസംഗം നടത്തുന്നതല്ലാതെ ജനങ്ങളുടെ ആവലാതികളോ പ്രശ്‌നങ്ങളോ പരിഹി­ക്കു­ന്നില്ല.

ഉമ്മന്‍ ചാണ്ടി നടത്തിയ ജന­സമ്പര്‍­ക്ക പ­രി­പാ­ടി പിണറായി വിജയന്‍ കണ്ടുപഠിക്കുമെന്നാണ് കരുതിയത്. മുഖ്യമന്ത്രിയുടെ കൈയില്‍ ഒരു നിവേദനം കൊടുക്കാന്‍ പോലും ആര്‍ക്കും കഴിയു­ന്നി­ല്ലെന്നും ചെ­ന്നി­ത്ത­ല പ­റഞ്ഞു.

ഇ­ത് കേവ­ലം തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി മാത്രമാണ്. ഇതുകൊണ്ട് ജനങ്ങള്‍ക്കോ കേരളത്തിനോ ഒരു പ്രയോജനവും ഉണ്ടാകുന്നില്ല.

സര്‍ക്കാര്‍ പരിപാടിയില്‍ ഒരിക്കലും രാഷ്ട്രീയം പറയാറില്ല. ഇവിടെ രാഷ്ട്രീയമാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസിനെയും യുഡിഎഫിനെയും ആക്ഷേപിക്കുക, വിമര്‍ശിക്കുക എന്നതാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ചെയ്തുകൊണ്ടിരിക്കുന്നത്.

പരിപാടിയില്‍ ആള് കൂടുന്നുവെന്ന് പറയുന്നത് സര്‍ക്കാര്‍ നിര്‍ബന്ധിച്ച് കൊണ്ടുവരുന്ന ആളു­ക­ളാ­ണെന്നും ചെ­ന്നി­ത്ത­ല പ­റഞ്ഞു. ന­വ­കേ­ര­ള ബസല്ല, മുഖ്യമ­ന്ത്രി­യെയും മ­ന്ത്രി­മാ­രെ­യു­മാ­ണ് മ്യൂ­സി­യ­ത്തില്‍ വ­യ്‌­ക്കേ­ണ്ട­തെന്നും ചെ­ന്നി­ത്ത­ല കൂ­ട്ടി­ച്ചേര്‍ത്തു.