കൊച്ചി: ആ­ലു­വ­യില്‍ കൊല്ല­പ്പെ­ട്ട അ­ഞ്ച് വ­യ­സു­കാ­രി­യു­ടെ കു­ടുംബ­ത്തെ പ­റ്റി­ച്ച് പ­ണം ത­ട്ടി­യ സം­ഭ­വ­ത്തില്‍ ത­ട്ടി­പ്പില്‍­നി­ന്ന് ത­ല­യൂ­രി ആ­രോ­പ­ണ­വി­ധേ­യനാ­യ മു­നീര്‍. സംഭ­വം വാര്‍­ത്ത­യാ­യ­തോ­ടെ ത­ട്ടി­യെ­ടു­ത്ത പ­ണം ഇ­യാള്‍ കു­ട്ടി­യു­ടെ പി­താ­വി­ന് തി­രി­കെ നല്‍­കു­ക­യാ­യി­രുന്നു.

ഇ­ത് സം­ബ­ന്ധി­ച്ച വാര്‍­ത്ത ക­ള­വാ­ണെ­ന്ന് മാ­ധ്യമ­ങ്ങ­ളോ­ട് പ­റ­യ­ണ­മെ­ന്ന് മു­നീര്‍ കു­ട്ടി­യു­ടെ പി­താവി­നോ­ട് ഫോ­ണില്‍ ആ­വ­ശ്യ­പ്പെ­ട്ടു. ഇ­രു­വരും ത­മ്മി­ലുള്ള ഫോണ്‍ സം­ഭാ­ഷ­ണം കൂടി പു­റ­ത്തു­വ­ന്ന­തോ­ടെ പ­ണം മട­ക്കി നല്‍­കാന്‍ മു­നീര്‍ ത­യാ­റാ­വു­ക­യാ­യി­രുന്നു.

തട്ടിയെടുത്ത 50,000 രൂ­പ­യാ­ണ് ഇ­യാള്‍ തി­രി­കെ നല്‍­കി­യ­ത്. പ­ണം ല­ഭി­ച്ച­തോ­ടെ ഇനി പ­രാ­തി­യു­മാ­യി മു­ന്നോ­ട്ടുപോ­കി­ല്ലെ­ന്ന് കു­ട്ടി­യു­ടെ അ­ച്ഛന്‍ പ്ര­തി­ക­രിച്ചു.

മ­ഹി­ളാ കോണ്‍­ഗ്ര­സ് നേ­താ­വി­ന്‍റെ ഭര്‍­ത്താ­വി­നെ­തി­രെ­യാ­ണ് ഗു­രു­ത­രമാ­യ പ­രാ­തി ഉ­യര്‍­ന്നത്. മു­നീര്‍ എ­ന്ന­യാള്‍ 1,20,000 രൂ­പ ത­ട്ടി­യെ­ടു­ത്തെന്നും പ­രാ­തി നല്‍­കു­മെ­ന്ന് പ­റ­ഞ്ഞ­പ്പോള്‍ 70,000 രൂ­പ തി­രി­ച്ച് നല്‍­കി­യെന്നും കു­ട്ടി­യു­ടെ പി­താ­വ് ആ­രോ­പിച്ചിരുന്നു. കു­ട്ടി കൊല്ല­പ്പെ­ട്ട് ദി­വ­സ­ങ്ങള്‍ മാ­ത്രം ക­ഴി­ഞ്ഞ­പ്പോ­ഴാ­ണ് സം­ഭവം.

ആ ഘ­ട്ട­ത്തില്‍ ഇ­ത് പുറ­ത്ത് പ­റ­യാന്‍ ക­ഴി­യു­ന്ന മാ­നസി­കാ­വ­സ്ഥ­യില്‍ ആ­യി­രു­ന്നില്ല. ഇ­ത് ത­ട്ടി­പ്പ് ആ­ണെ­ന്ന് ബോ­ധ്യ­പ്പെ­ട്ടതു­കൊ­ണ്ടാ­ണ് ഇ­പ്പോള്‍ പ­രാ­തി­യു­മാ­യി രം­ഗ­ത്തു­വ­രു­ന്ന­തെ­ന്നും കു­ടും­ബം പ്ര­തി­ക­രിച്ചു.

ത­ന്‍റെ അ­ക്കൗ­ണ്ടി­ലു­ള്ള പ­ണം എ­ടു­ക്കാന്‍ സ­ഹാ­യി­ക്കാ­മെ­ന്ന് പ­റ­ഞ്ഞാ­ണ് മു­നീര്‍ ബ­ന്ധ­പ്പെ­ട്ടത്. എ­ടി­എ­മ്മില്‍­നി­ന്ന് പ­ല ത­വ­ണ­യായി പ­ണം എ­ടു­ത്തെ­ങ്കിലും ഇ­ത് ത­ങ്ങള്‍­ക്ക് കൈ­മാ­റി­യില്ലെന്നായിരുന്നു പരാതി.