കൊച്ചി: ആ­ലു­വ­യി­ലെ അ­ഞ്ച് വ­യ­സു­കാ­രി­യെ കൊ­ല­പ്പെ­ടുത്തി­യ കേ­സി­ലെ പ്ര­തി അ­സ്­ഫാ­ക്ക് ആല­ത്തെ കോ­ട­തി­യി­ലേ­ക്ക് കൊണ്ടു­പോയി.

രാ­വിലെ 9.25നാ­ണ് പ്ര­തി­യെ ആ­ലു­വ­യി­ലെ ജയി­ലില്‍­നി­ന്ന് ഇ­റ­ക്കി­യ­ത്. 10ഓ­ടെ ഇ­യാളെ എറണാകുളം പോക്‌­സോ കോ­ട­തി­യില്‍ എ­ത്തിക്കും.

പോക്‌സോ കോട­തി ജ­ഡ്ജി കെ.സോ­മ­നാ­ണ് കേ­സില്‍ ശി­ക്ഷാവി­ധി പ്ര­സ്­താ­വി­ക്കു­ക. അതിവേഗം നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ കേസില്‍ സംഭവം നടന്ന് 110­-ാം ദിവസമാണു ശിക്ഷ വിധിക്കുന്നത്. പ്രതിക്കു വധശിക്ഷ തന്നെ ലഭിക്കുമെന്നാണ് പ്രോസിക്യൂഷന്‍റെയും പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെയും പ്രതീ­ക്ഷ.

ജൂലൈ 28നാണ് ഇതരസംസ്ഥാന തൊഴിലാളിയുടെ മകളായ അഞ്ചുവയസുകാരിയെ പ്രതി അസ്ഫാഖ് ആലം വീടിനു സമീപത്തുനിന്ന് തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയശേഷം ആലുവ മാര്‍ക്കറ്റിനു പിന്‍വശത്ത് ഉപേക്ഷിച്ചത്. കേസില്‍ പ്രതിക്കെതിരേ ചുമത്തിയ മുഴുവന്‍ കുറ്റങ്ങളും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നു.