ഇടുക്കി: തിരുവനന്തപുരത്തു നിന്നും വിനോദയാത്രയ്ക്കെത്തിയ യുവാവിനെ കൊച്ചു കരിന്തരുവി പുഴയിൽ കുളിക്കുന്നതിനിടെ കാണാതായി.

കല്ലമ്പലം നിബിൻ മൻസിലിൽ ഫാസിലിന്‍റെ മകൻ നിബിനെയാണ് (20) പുഴയിലെ ഒഴുക്കിൽപ്പെട്ട് കാണാതായത്. ചൊവ്വാഴ്ച വൈകുന്നേരം 5.30ഓടെയാണ് സംഭവം. യുവാവിനായുള്ള തെരച്ചിൽ രാവിലെ പുനരാരംഭിക്കും.

ഗവിയിൽ സന്ദർശനം നടത്തി മടങ്ങിയ യുവാവും സംഘവും വൈകുന്നേരം അഞ്ചോടെയാണ് കൊച്ചുകരിന്തരുവിയിൽ എത്തിയത്. താമസിക്കാനുള്ള റിസോർട്ട് തരപ്പെടുത്തിയ ശേഷം എല്ലാവരും ചേർന്ന് പുഴയിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു.

അനുജൻ നിതിൻ ഒഴുക്കിൽ പെട്ടതു കണ്ട് രക്ഷപ്പെടുത്താൻ ഇറങ്ങിയതാണ് നിബിൻ. ബഹളം കേട്ട് ഓടിയെത്തിയ വെട്ടുകല്ലാംകുഴി ടോമി രണ്ട് പേരെയും രക്ഷപ്പെടുത്തി.

നിബിനെ പാറയിൽ ഇരുത്തിയശേഷം നിതിനെ മുകളിലേക്ക് കയറ്റുന്നതിനിടെ നിബിൻ കാൽ വഴുതി വീണ്ടും ഒഴുക്കിൽപ്പെട്ട് കുത്തുകയത്തിൽ പതിക്കുകയായിരുന്നു. രാവിലെ ഫയർ ഫോഴ്‌സ് സ്കൂബ ടീമും എത്തി തെരച്ചിൽ പുനരാരംഭിക്കും.