തൃശൂര്‍: കരുവന്നൂര്‍ തട്ടിപ്പ് കേസില്‍ സിപിഎം നേതാവ് പി.ആര്‍.അരവിന്ദാക്ഷന്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി പാര്‍ട്ടി തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം.വര്‍ഗീസ്. പാര്‍ട്ടി അരവിന്ദാക്ഷനൊപ്പമെന്ന് വര്‍ഗീസ് പ്രതികരിച്ചു.

അരവിന്ദാക്ഷന്‍റെ പേരിലുള്ള സ്ഥിരനിക്ഷേപത്തെക്കുറിച്ചോ സാമ്പത്തിക നിലയേക്കുറിച്ചോ അറിയില്ല. എന്തെങ്കിലും തെറ്റായ പ്രവണതയുണ്ടായിട്ടുള്ളതായി ബോധ്യപ്പെട്ടാല്‍ അരവിന്ദാക്ഷനല്ല, ആരായാലും പാര്‍ട്ടി നടപടിയെടുക്കും. ഇഡി അന്വേഷിക്കുന്നതു പോലെ അന്വേഷിക്കാന്‍ പാര്‍ട്ടിക്കാവില്ല. പാര്‍ട്ടി പാര്‍ട്ടിക്കത്താണ് പരിശോധിക്കുക.

സഹകരണ മേഖലയെ തകര്‍ക്കാനാണ് ഇഡിയുടെ ശ്രമം. സിപിഎം നേതാക്കളെ വേട്ടയാടുകയാണ് ലക്ഷ്യം. എ.സി.മൊയ്തീന്‍ അടക്കമുള്ള പാര്‍ട്ടി നേതാക്കളിലേക്ക് കേസ് എത്തിക്കാനുളള നീക്കം നടക്കുന്നുണ്ടെന്നും വര്‍ഗീസ് പറഞ്ഞു.

കേസില്‍ അറസ്റ്റിലായ സതീഷ് കുമാറിനെ തനിക്ക് അറിയില്ല. ഇഡി നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.