കോൽക്കത്ത: രഞ്ജി ട്രോഫി കിരീടം സ്വന്തമാക്കി സൗരാഷ്‌ട്ര. ബംഗാളിനെ ഒൻപത് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് സൗരാഷ്‌ട്ര രഞ്ജി ട്രോഫി കിരീടം നേടിയത്. രണ്ട് ഇന്നിംഗ്‌സുകളിലുമായി ഒൻപത് വിക്കറ്റ് വീഴ്ത്തിയ സൗരാഷ്‌ട്ര നായകൻ ജയ്ദേവ് ഉനദ്കട്ടാണ് കളിയിലെ താരം.

സൗരാഷ്‌ട്ര താരം അർപീത് വാസ്‌വദാണ് ടൂർണമെന്‍റിലെ താരം. മത്സരത്തിൽ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗാൾ ആദ്യ ഇന്നിംഗ്‌സിൽ 174 റൺസാണ് നേടിയത്.

തുടർന്ന് ബാറ്റിംഗിനിറങ്ങിയ സൗരാഷ്‌ട്ര ആദ്യ ഇന്നിംഗ്‌സിൽ 404 റൺസാണ് അടിച്ചു. 230 റൺസ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്‌സിൽ ബാറ്റ് ചെ‌‌യ്ത് ബംഗാൾ 241 റൺസിന് ഓൾഔട്ടായി. ഇതോടെ 12 റൺസ് എന്ന ചെറിയ വിജയ ലക്ഷ്യം സൗരാഷ്‌ട്ര ഒരു വിക്കറ്റ് നഷ്‌ടത്തിൽ നിഷ്പ്രയാസം മറികടന്നു.

സ്കോർ: ബംഗാൾ - 174, 241 സൗരാഷ്‌ട്ര - 404, 14/1