തിരുവനന്തപുരം: കേരള ഫുട്ബോൾ ടീം മുൻ വൈസ് ക്യാപ്റ്റൻ ടി.എ. ജാഫറിന് ചികിത്സാസഹായമായി രണ്ട് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിച്ചു.

1973-ൽ കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയപ്പോൾ ടീമിന്‍റെ വൈസ് ക്യാപ്റ്റൻ ആയിരുന്നു ജാഫർ.

പക്ഷാഘാതത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ജാഫറിന്‍റെ തുടർചികിത്സയ്ക്കായി സഹായം നൽകണമെന്ന് ആവശ്യപ്പെട്ട് കൊച്ചി എംഎൽഎ കെ.ജെ. മാക്സി കായികവകുപ്പ് മന്ത്രി വി. അബ്ദുറഹ്മാനും മുഖ്യമന്ത്രിക്കും ശിപാർശ നൽകിയിരുന്നു.