അസൻസോളിൽ ബിഹാറി ബാബു-സർദാർജി പോരാട്ടം
അസൻസോളിൽ  ബിഹാറി ബാബു-സർദാർജി പോരാട്ടം
Friday, May 3, 2024 4:31 AM IST
അസൻസോൾ: ബംഗാളിലെ വ്യവസായ മേഖലയായ അസൻസോൾ മണ്ഡലത്തിൽ ഇക്കുറി മത്സരം ബിഹാറി ബാബുവും സർദാർജിയും തമ്മിൽ.

തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയാണ് ബിഹാറി ബാബു എന്നറിയപ്പെടുന്ന ബോളിവുഡ് സൂപ്പർസ്റ്റാർ ശത്രുഘൻ സിൻഹ. ബിജെപി സ്ഥാനാർഥി സർദാർജി എന്നു വിളിക്കപ്പെടുന്ന സുരേന്ദ്രജീത് സിംഗ് അലുവാലിയ ആണ്.

2022ൽ അസൻസോളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മൂന്നു ലക്ഷത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് സിൻഹ വിജയിച്ചത്.

ബിജെപി എംപിയായിരുന്ന ബാബുൽ സുപ്രിയോ തൃണമൂൽ കോൺഗ്രസിൽ ചേർന്നതിനെത്തുടർന്ന് രാജിവച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇത്തവണയും വൻ മാർജിനിൽ വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണു സിൻഹ.

എസ്.എസ്. അലുവാലിയ ജനിച്ചതും വളർന്നതും അസൻസോളിലാണ്. 2019ൽ ബർധമാൻ-ദുർഗാപുർ സീറ്റിലാണ് അലുവാലിയ വിജയിച്ചത്. ഇത്തവണ ഈ സീറ്റ് മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷിനു നല്കി.

2014ൽ ഡാർജിലിംഗിൽനിന്നാണ് അലുവാലിയ തെരഞ്ഞെടുക്കപ്പെട്ടത്. 2019ൽ 18,450 വോട്ട് മാത്രമായിരുന്നു ബർധമാൻ-ദുർഗാപുരിൽ അലുവാലിയയുടെ ഭൂരിപക്ഷം. ലോക്സഭാ മണ്ഡലത്തിനു കീഴിലെ ഏഴു നിയമസഭാ മണ്ഡലങ്ങളിൽ ബിജെപിക്കു വിജയിക്കാനായത് ഒന്നു മാത്രം. അസൻസോളിലും അലുവാലിയയ്ക്ക് കാര്യങ്ങൾ സുഗമമല്ല. 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ ഏഴിൽ അഞ്ചു മണ്ഡലങ്ങളും നേടിയത് തൃണമൂൽ കോൺഗ്രസാണ്.

‌ബിഹാറിലെ പാറ്റ്ന സാഹിബ് മണ്ഡലത്തിൽനിന്നു രണ്ടു തവണ ബിജെപി ടിക്കറ്റിൽ വിജയിച്ച ശത്രുഘൻ സിൻഹ(78) 2019 ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടു മുന്പ് കോൺഗ്രസിൽ ചേർന്നു. പാറ്റ്ന സാഹിബിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചെങ്കിലും ബിജെപിയിലെ രവിശങ്കർ പ്രസാദിനോടു പരാജയപ്പെട്ടു. 2022ൽ സിൻഹ തൃണമൂലിലേക്കു ചേക്കേറി.

ജഹനാരാ ഖാൻ ആണു സിപിഎം സ്ഥാനാർഥി. രണ്ടു തവണ എംഎൽഎയായിട്ടുണ്ട് ഇവർ. ഒരു കാലത്ത് സിപിഎം പാട്ടുംപാടി വിജയിച്ചിരുന്ന മണ്ഡലമാണ് അസൻസോൾ. 1989 മുതൽ 2009 വരെ തുടർച്ചയായി ഏഴു തവണ ഇവിടെനിന്നു സിപിഎം നോമിനികൾ ലോക്സഭയിലെത്തി. 2014ലും 2019ലും ബിജെപിയിലെ ബാബുൽ സുപ്രിയോ വിജയിച്ചു. 2014ൽ 22.39 ശതമാനം വോട്ട് നേടിയ സിപിഎമ്മിന് 2019ൽ ഏഴു ശതമാനം വോട്ടാണു കിട്ടിയത്.

എസ്.എസ്. അലുവാലിയ(72) ബിഹാറിൽനിന്നും ജാർഖണ്ഡിൽനിന്നുമായി നാലു തവണ രാജ്യസഭാംഗമായിട്ടുണ്ട്. ആദ്യ രണ്ടു ടേം കോൺഗ്രസ് അംഗമായിരുന്നു. 1999ൽ ബിജെപിയിലെത്തി.

നരസിംഹറാവുവിന്‍റെയും നരേന്ദ്ര മോദിയുടെയും മന്ത്രിസഭകളിൽ അലുവാലിയ അംഗമായിരുന്നു. 1986ലാണ് ഇദ്ദേഹം ആദ്യമായി രാജ്യസഭാംഗമായത്. അന്ന് പ്രതിപക്ഷ നേതാക്കളുടെ പ്രസംഗം തടസപ്പെടുത്തുന്ന ഷൗട്ടിംഗ് ബ്രിഗേഡിലെ പ്രധാനിയായിരുന്നു അലുവാലിയ.

ബംഗാളിന്‍റെ പടിഞ്ഞാറേ അറ്റത്ത് ജാർഖണ്ഡ് അതിർത്തിയിലാണ് അസൻസോൾ മണ്ഡലം. ഇവിടത്തെ വോട്ടർമാരിൽ നല്ല പങ്ക് ബിഹാറിൽനിന്നും യുപിയിൽനിന്നുമുള്ള ഹിന്ദി സംസാരിക്കുന്ന കുടിയേറ്റ തൊഴിലാളികളാണ്.

വർഷങ്ങളായി അടഞ്ഞുകിടക്കുന്ന ഫാക്ടറികൾ തുറക്കുക, കുടിവെള്ള ക്ഷാമത്തിനു പരിഹാരമുണ്ടാക്കുക, പ്രവർത്തനം നിർത്തിയ ഖനികളിലെ അനധികൃത ഖനനം അവസാനിപ്പിക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങളാണ് അസൻസോളിലെ വോട്ടർമാർ ഉയർത്തുന്നത്. മേയ് 13നാണ് അസൻസോളിൽ തെരഞ്ഞെടുപ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.