ബിആർഎസ് എംപിയും എംഎൽഎയും കോൺഗ്രസിൽ
ബിആർഎസ് എംപിയും എംഎൽഎയും കോൺഗ്രസിൽ
Monday, March 18, 2024 1:14 AM IST
ഹൈദരാബാദ്: തെലുങ്കാനയിൽ പ്രതിപക്ഷമായ ഭാരത് രാഷ്‌ട്ര സമിതി(ബിആർഎസ്)ക്കു കടുത്ത പ്രഹരമേൽപ്പിച്ച് ഒരു എംപിയും എംഎൽഎയും രാജിവച്ച് കോൺഗ്രസിൽ ചേർന്നു. ഷെവല്ല എംപി രഞ്ജിത് റെഡ്ഢി, ഖെയ്‌രാതാബാദ് എംഎൽഎ ധനം നാഗേന്ദർ എന്നിവരാണ് ഇന്നലെ മുഖ്യമന്ത്രി രേവന്ദ് റെഡ്ഢിയുടെ സാന്നിധ്യത്തിൽ ഹൈദരാബാദിലെ കോൺഗ്രസ് ഓഫീസിൽ നടന്ന ചടങ്ങിൽ പാർട്ടിയിൽ ചേർന്നത്. ഇതോടെ ഒരു മാസത്തിനുള്ളിൽ ബിആർഎസ് വിട്ട് കോൺഗ്രസിൽ ചേരുന്ന എംപിമാരുടെ എണ്ണം മൂന്നായി.

വാറംഗൽ എംപിയും ബിആർഎസ് നേതാവുമായ പാശുനുരി ദയാകർ ശനിയാഴ്ച പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നിരുന്നു. രഞ്ജിത് റെഡ്ഢിയെ ഷെവല്ല സീറ്റിലും ധനം നാഗേന്ദറിനെ സെക്കന്ദരാബാദ് സീറ്റിലും പാർലമെന്‍റിലേക്കു മത്സരിപ്പിക്കാനാണു കോൺഗ്രസ് നീക്കം.


അവിഭക്ത ആന്ധ്രപ്രദേശിൽ കോൺഗ്രസ് സർക്കാരിൽ മന്ത്രിയായിരുന്ന നാഗേന്ദറിന് മണ്ഡലത്തിലുള്ള സ്വാധീനം കണക്കിലെടുത്താണ് ബിജെപിയുടെ സിറ്റിംഗ് എംപി കേന്ദ്രമന്ത്രി കിഷൻ റെഡ്ഢിയ്ക്കെതിരേ സെക്കന്ദരാബാദിൽ മത്സരിപ്പിക്കാൻ ആലോചിക്കുന്നത്. അതേസമയം, ബിആർഎസിൽനിന്ന് മറ്റൊരു എംപിയും 16 എംഎൽഎമാരും കോൺഗ്രസിൽ ചേരാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുണ്ട്. 119 അംഗ നിയമസഭയിൽ കോൺഗ്രസിന് 64 സീറ്റും ബിആർഎസിന് 39 സീറ്റുമാണുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.