നിവേദ്യത്തിലും പ്രസാദത്തിലും അരളിപ്പൂവ് ഒഴിവാക്കി തി­രു­.ദേ­വസ്വം ബോര്‍­ഡ്
Thursday, May 9, 2024 3:37 PM IST
തി­രു­വ­ന­ന്ത­പു­രം: തി­രു­വി­താ­കൂര്‍ ദേ­വസ്വം ബോര്‍­ഡ് ക്ഷേ­ത്ര­ങ്ങ­ളില്‍ അ­ര­ളി­പ്പൂ­വ് ഒ­ഴി­വാ­ക്കി. നി­വേ­ദ്യ സ­മര്‍­പ്പണം, അര്‍­ച്ച­ന പ്ര­സാ­ദം തു­ട­ങ്ങി­യ­വ­യ്­ക്ക് ഇ­നി അ­രി­ളി­പ്പൂ­വ് നല്‍­കി­ല്ലെ­ന്ന് ദേ­വസ്വം ബോര്‍­ഡ് അ­റി­യിച്ചു.

ഇ­ന്ന് ചേര്‍­ന്ന ദേ­വസ്വം ബോര്‍­ഡ് യോ­ഗ­ത്തി­ലാ­ണ് തീ­രു­മാ­നം. നി­വേ­ദ്യ­സ­മര്‍­പ്പ­ണ­ത്തി­ന് ഭ­ക്തര്‍ ഇ­നി മുതല്‍ തു­ളസി, തെച്ചി, റോ­സാ­പ്പൂ­ക്കള്‍ എന്നി­വ നല്‍­ക­ണം. ഭ­ക്ത­രു­മാ­യി നേ­രി­ട്ട് ബ­ന്ധ­മു­ള്ള കാ­ര്യ­ങ്ങ­ളി­ലാ­ണ് പൂ­വ് ഒ­ഴി­വാ­ക്കി­യത്. മ­റ്റ് പൂ­ജാ കാ­ര്യ­ങ്ങ­ളില്‍ പൂ­വ് ഉ­പ­യോ­ഗി­ക്കു­ന്ന­തില്‍ ത­ട­സ­മില്ല.

ആലപ്പുഴ ഹരിപ്പാട് സ്വദേശി സൂര്യ സു­രേ­ന്ദ്രന്‍റെ മരണത്തിന് പിന്നാലെയാണ് അരളി­പ്പൂ­വില്‍ വി­ഷാം­ശം ഉ­ണ്ടെ­ന്ന കാര്യം ചര്‍ച്ച­യാ­യത്. മുറ്റത്തുള്ള അരളിച്ചെടിയില്‍ നിന്ന് പൂവോ ഇ­ലയോ അ­ബ­ദ്ധ­ത്തില്‍ ക­ഴി­ച്ച­താ­ണ് മ­ര­ണ­കാ­ര­ണ­മെ­ന്നാ­ണ് സം­ശയം. ഇതി­ന് പി­ന്നാലെ പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തതിന് പിന്നിലും അരളിയാണെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു