മു­ഖ്യ­മ­ന്ത്രി­യെയും മ­ക­ളെയും ക്രൂ­ര­മാ­യി വേ­ട്ട­യാ­ടി, കോ­ട­തി വി­ധി നു­ണ­പ്ര­ചാ­ര­ണ­ത്തി­നേ­റ്റ തി­രിച്ച­ടി: ഇ­പി
Tuesday, May 7, 2024 12:52 PM IST
തി­രു­വ­ന­ന്ത­പുരം: മാ­സ­പ്പ­ടി­യില്‍ മു­ഖ്യ­മന്ത്രി പി­ണ­റാ­യി വി­ജ­യനും മ­കള്‍ വീ­ണാ വി­ജ­യ­നു­മെ­തി­രേ അ­ന്വേഷ­ണം ആ­വ­ശ്യ­പ്പെ­ട്ടു­ള്ള മാത്യു കു­ഴല്‍­നാട­ന്‍റെ ഹര്‍­ജി കോട­തി ത­ള്ളിയ പ­ശ്ചാ­ത്ത­ല­ത്തില്‍ പ്ര­തി­ക­ര­ണ­വു­മാ­യി ഇട­ത് മുന്ന­ണി കണ്‍­വീ­നര്‍ ഇ.പി.ജ­യ­രാ­ജന്‍. മു­ഖ്യ­മ­ന്ത്രി­യെയും മ­ക­ളെയും പ്ര­തിപ­ക്ഷം ക്രൂ­ര­മാ­യി വേ­ട്ട­യാ­ടി­യെ­ന്ന് ഇ.പി. പ്ര­തി­ക­രിച്ചു.

മാത്യു കു­ഴല്‍­നാ­ടന്‍ ഉ­ന്ന­യി­ച്ച ആ­രോ­പ­ണ­ങ്ങള്‍­ക്കെല്ലാം മു­ഖ്യ­മന്ത്രി നി­യ­മ­സ­ഭ­യില്‍ മ­റുപ­ടി പ­റ­ഞ്ഞ­താ­ണ്. തെ­ളി­വി­ന്‍റെ കണിക പോ­ലും കു­ഴല്‍­നാട­ന് വി­ജി­ലന്‍സ് കോ­ട­തി­യില്‍ ഹാ­ജ­രാ­ക്കാ­നാ­യില്ല. കേ­സി­ലെ കോട­തി വിധി നു­ണ­പ്ര­ചാ­ര­ണ­ത്തി­നേ­റ്റ തി­രി­ച്ച­ടി­യാണ്.

വി.ഡി.സ­തീ­ശ­നേ­ക്കാള്‍ കേ­മ­നാ­ണെ­ന്ന് കാ­ണി­ക്കാ­നാ­ണ് നി­യ­മ­സ­ഭ­യില്‍ കു­ഴല്‍­നാടന്‍ മു­ഖ്യ­മ­ന്ത്രി­ക്കെ­തി­രേ പ്ര­സം­ഗി­ച്ചത്. ഇ­തി­ന്‍റെ പേ­രില്‍ കു­ഴല്‍­നാ­ടന്‍ കോണ്‍­ഗ്ര­സില്‍ ഒ­റ്റ­പ്പെ­ട്ടി­ട്ടു­ണ്ട്.

മു­ഖ്യ­മ­ന്ത്രി­യെ വോ­ട്ട­യാ­ടാന്‍ തു­ട­ങ്ങി­യി­ട്ട് കാ­ല­ങ്ങ­ളായി. ലാ­വ്‌­ലിന്‍ കേ­സ് അട­ക്കം നി­രവ­ധി ആ­രോ­പ­ണ­ങ്ങള്‍ ഉ­യര്‍­ത്തി. എല്ലാം പ­രാ­ജ­യ­പ്പെ­ട്ട­പ്പോ­ഴാ­ണ് മാ­സപ്പ­ടി കൊ­ണ്ടു­വ­ന്ന­തെന്നും ഇ.പി.കൂ­ട്ടി­ച്ചേര്‍ത്തു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക