സലാം അൽത്താഫ് സലിം
Wednesday, May 22, 2024 12:20 PM IST
പ്രേമം സിനിമയില്‍ മേരിക്കും അനിയത്തി സെലിനുമൊപ്പം ക്ലാസ് കഴിഞ്ഞ് ഗോപൂസ് ടീ ഷോപ്പിലേക്ക് എത്തുന്ന സീനിലാണ് അല്‍ത്താഫ് സലിം എന്ന നടന്‍റെ അഭിനയത്തുടക്കം.

മേരിയുടെ ബോഡിഗാര്‍ഡായി വിലസുന്ന ജഹാംഗീർ, ആ നോട്ടത്തിലും വർത്തമാനശൈലിയിലും ശരീരചലനങ്ങളിലും എക്സ്പ്രഷനുകളിലും ചിരിവിതച്ചു പ്രിയതരമാക്കി പടം തീരുന്പോഴേക്കും കാണികളുടെ നെഞ്ചിനുള്ളിലിരിപ്പായി.

സംവിധാനവും ഫിലിം മേക്കിംഗും മോഹിച്ചെത്തിയ അല്‍ത്താഫിന്, അല്‍ഫോണ്‍സ് പുത്രന്‍ നല്കിയ അവിചാരിത വേഷം.

പിന്നീട് മോഹം പോലെ, "ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള'യില്‍ അല്‍ത്താഫ് സംവിധായകനായി. സഖാവ്, ഒരു അഡാർ ലവ്, മുകുന്ദനുണ്ണി അസോസിയേറ്റ്‌സ്, ഗോള്‍ഡ്, പാച്ചുവും അദ്ഭുതവിളക്കും, മധുരമനോഹരമോഹം, മകൾ, പദ്മിനി, ബുള്ളറ്റ് ഡയറീസ്, തോല്‍വി എഫ്‌സി, തുണ്ട്, നടികര്‍ ഉള്‍പ്പെടെ നിരവധി സിനിമകളില്‍ കഥാപാത്രങ്ങൾ.



റിലീസിനൊരുങ്ങുന്ന ഒരുപിടി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ. പ്രേമത്തില്‍ തുടങ്ങിയ ആക്ടര്‍ ലൈഫ് അടുത്തിടെ ചിരിഹിറ്റ് പ്രേമലുവിലെ ഷോബി സാറും കടന്ന് സഞ്ജു ഉണ്ണിത്താന്‍ നിര്‍മിച്ച മന്ദാകിനിയിലെത്തുമ്പോള്‍ അല്‍ത്താഫിനു നായകവേഷം.

അനാർക്കലി മരയ്ക്കാരാണ് ചിത്രത്തിലെ നായിക. ലാൽ ജോസ്, ജൂഡ് ആന്തണി ജോസഫ്, അജയ് വാസുദേവ്, ജിയോ ബേബി എന്നീ സംവിധായകരും മന്ദാകിനിയിൽ കഥാപാത്രങ്ങളാകുന്നു. സംവിധാനം ചെയ്യുന്ന രണ്ടാമതു ചിത്രം "ഓടും കുതിര ചാടും കുതിര'യുടെ ഷൂട്ടിനിടെ അല്‍ത്താഫ് സണ്‍ഡേ ദീപികയോടു മനസുതുറന്നു.

അഭിനയമാണോ മെയിന്‍?

സുഹൃത്തായ അല്‍ഫോണ്‍സ് പുത്രന്‍റെ പ്രേമത്തില്‍ അഭിനയിക്കുമ്പോള്‍ത്തന്നെ നിവിന്‍ പോളിയുടെ "ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള' എന്ന പ്രോജക്ട് റെഡിയായിരുന്നു.

പ്രേമം കഴിഞ്ഞു ഞാന്‍ അതിന്‍റെ സംവിധാനത്തിലേക്കു കടന്നു. അതു പൂര്‍ത്തിയായപ്പോഴേക്കും അഭിനയിക്കാന്‍ ധാരാളം ഓഫറുകള്‍. അഭിനേതാവായി തുടരണം എന്നുകരുതി തുടങ്ങിയതല്ലെങ്കിലും അഭിനയത്തില്‍ തിരക്കായി.

പ്രേമത്തിലെ ജഹാംഗീര്‍ മാത്രമല്ല തുടര്‍ന്നു ചെയ്ത പല വേഷങ്ങളും ഇഷ്ടമായെന്ന് ആളുകള്‍ പറയുമ്പോള്‍ സന്തോഷം തോന്നാറുണ്ട്. അപ്പോഴും സംവിധാനം തന്നെയായിരുന്നു മനസിൽ.



ഞാന്‍ പുറത്തുനിന്നു സ്‌ക്രീന്‍ പ്ലേ എടുക്കാറില്ല. എനിക്കുതന്നെ എഴുതണം. അങ്ങനെ സ്‌ക്രിപ്‌റ്റെഴുതി സംവിധാനം ചെയ്യുന്ന "ഓടും കുതിര, ചാടും കുതിര'യുടെ ഷൂട്ടിംഗ് എറണാകുളത്തു തുടരുകയാണ്. ഫഹദ് ഫാസിലാണു നായകന്‍. നായിക കല്യാണി പ്രിയദര്‍ശന്‍.

മന്ദാകിനി പറയുന്നത്?

മന്ദാകിനി ഒരു വ്യക്തിയല്ല. അതു സിനിമ കണ്ടുതന്നെയറിയണം. മന്ദാകിനിയിലൂടെയാണു കഥ വികസിക്കുന്നത്. എന്‍റെ കഥാപാത്രം ആരോമല്‍. അനാര്‍ക്കലിയുടേത് അമ്പിളിയെന്നും.



ഇന്നസെന്‍റായ കഥാപാത്രമാണ് ആരോമല്‍. പെട്ടെന്നു തരപ്പെട്ട കല്യാണമായതിനാല്‍ അതിന്‍റെ ആകുലതകളും മറ്റുമുള്ളയാളാണ്. ഇവരുടെ കല്യാണ ദിവസവും തുടര്‍ന്നുള്ള രണ്ടു ദിവസങ്ങളിലും നടക്കുന്ന രസകരമായ ചില മുഹൂര്‍ത്തങ്ങളാണ് സിനിമ പറയുന്നത്. അതില്‍ ചില ട്വിസ്റ്റുകളുമുണ്ട്.

അവിചാരിതമോ നായകവേഷം?

നായകനാകണമെന്നു വിചാരിച്ചതല്ല. നായക കഥാപാത്രമാണ്, ഞാന്‍ ചെയ്താല്‍ നന്നായിരിക്കുമെന്ന് ഇതിന്‍റെ പിന്നണിയിലുള്ളവര്‍ പറഞ്ഞു. കഥ കേട്ടപ്പോള്‍ രസകരമായും കഥാപാത്രം കംഫര്‍ട്ടബിളായും തോന്നി.

ഇതിലെ വേഷം എനിക്കു നന്നായി ചെയ്യാന്‍ കഴിയുമെന്നും. തിരക്കഥയും ഇഷ്ടപ്പെട്ടു. അങ്ങനെയാണ് വിനോദ് ലീല സംവിധാനം ചെയ്ത മന്ദാകിനിയിലെത്തിയത്.



കംഫര്‍ട്ടബിളായ ടീമാണ്. എല്ലാവരും സൗഹൃദാന്തരീക്ഷത്തിലാണു ജോലി ചെയ്തത്. എന്‍റെ സീനുകള്‍ 20 ദിവസത്തിനുള്ളില്‍ ഷൂട്ടിംഗും കഴിഞ്ഞു.

പ്രത്യേകിച്ച് ചലഞ്ചൊന്നും ഉണ്ടായിരുന്നില്ല. ഫീല്‍ഗുഡ് ഫണ്‍ ഫാമിലി എന്‍റര്‍ടെയ്‌നറാണ്. ഹ്യൂമര്‍ തന്നെയാണ് എന്‍റെ കംഫര്‍ട്ട് സോണ്‍.

മറ്റുള്ളവരുടെ സ്‌ക്രിപ്റ്റില്‍ അഭിനയിക്കുമ്പോള്‍?

മറ്റുള്ളവരുടെ സ്‌ക്രിപ്റ്റില്‍ ഇടപെടാറില്ല. എന്‍റെ വേഷം മാത്രമേ നോക്കുകയുള്ളൂ. അഭിനയിക്കുന്ന പടമാണെങ്കിലും അവര്‍ വേറെ സംവിധായകനും എഴുത്തുകാരനുമാണ്.



അവരുടെ സ്വാതന്ത്ര്യത്തില്‍ ഞാന്‍ ഇടപെടാറില്ല. അതില്‍ നമ്മുടെ നിര്‍ദേശങ്ങള്‍ പറയേണ്ട കാര്യമില്ലല്ലോ. എല്ലാവര്‍ക്കും തുല്യ വാല്യു കൊടുക്കുന്നതാണ് എന്‍റെ രീതി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.