കുഴിച്ചിട്ടനിലയിൽ ഗുഡ്സ് വാഗൺ; ദുരൂഹതയെന്നു ഗവേഷകർ
Monday, April 22, 2024 12:12 PM IST
ബെൽജിയത്തിൽ പുരാവസ്തു ഗവേഷകർ 100 വർഷം പഴക്കമുള്ള ഗുഡ്സ് ട്രെയിൻ വാഗൺ കണ്ടെത്തി. ആന്‍റ് വെർപ് നഗരത്തിൽ പുരാതന കോട്ടയുടെ ഖനനത്തിനിടെയാണു വാഗണിന്‍റെ ഭാഗങ്ങൾ കണ്ടെത്തിയത്.

ലണ്ടൻ നോർത്ത് ഈസ്റ്റ് റെയിൽവേയുടെ ആദ്യകാല മോഡലുകളിൽ ഒന്നാണു തടികൊണ്ടുള്ള ഈ വാഗൺ. 1930ലാണ് ഇത് ഉപയോഗിച്ചത്. കടുംചുവപ്പു പെയിന്‍റാണ് വാഗണിൽ പൂശിയിരുന്നത്. മഞ്ഞ പെയിന്‍റിലുള്ള അക്ഷരങ്ങളും കാണാം. എഴുത്തുകൾ വ്യക്തമായി വായിക്കാം.

പെയിന്‍റിനും കാര്യമായ മങ്ങൽ സംഭവിച്ചിട്ടില്ല. പ്രാദേശിക ചരക്കുനീക്കത്തിനായി ഉപയോഗിച്ചതായിരുന്നു ഈ വാഗൺ. യുകെയിൽ അക്കാലത്ത് ചരക്കുനീക്കത്തിനു ധാരാളമായി ഗുഡ്സ് ട്രെയിനുകൾ ഉപയോഗിച്ചിരുന്നു.

അതേസമയം, ലണ്ടൻ നോർത്ത് ഈസ്റ്റ് റെയിൽവേയുടെ ആസ്ഥാനത്തുനിന്ന് 500 മൈൽ അകലെ കുഴിച്ചിട്ടനിലയിൽ വാഗൺ കണ്ടെത്തിയതു ദുരൂഹമാണെന്നു ഗവേഷകർ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.