ജില്ലയിൽ മഞ്ഞ അലർട്ട്, നിയന്ത്രണങ്ങൾ ഞായർവരെ
Friday, May 3, 2024 2:21 AM IST
പാലക്കാട്: ജില്ലയിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുളളതിനാലും ഉഷ്ണതരംഗ സാധ്യതയുളളതിനാലും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ച മഞ്ഞ അലർട്ട് ഇന്നുംകൂടി തുടരും. ഈമാസം ആരുവരെ ഇളവുകളോടെ നിയന്ത്രണങ്ങൾ തുടരും.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും ജില്ലയിൽ മലയോര മേഖലകളിലൊഴികെ ഈമാസം ആറുവരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നുളളതിനാൽ പൊതുജനങ്ങൾ ജാഗ്രതാ നിർദേശങ്ങൾ പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓണ്‍ലൈനായി മാത്രം

പാലക്കാട്: ഉയർന്ന താപനില തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ ഇളവുകളോടെ ഈമാസം ആറുവരെ നിയന്ത്രണങ്ങൾ തുടരാൻ ജില്ലാ ദുരന്തനിവാരണ അഥോറിറ്റി ചെയർപേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടർ ഡോ.എസ്. ചിത്ര അറിയിച്ചു.

പ്രഫണൽ കോളജുകൾ, മെഡിക്കൽ കോളജുകൾ ഉൾപ്പടെയുളള വിദ്യഭ്യാസ സ്ഥാപനങ്ങൾ ട്യൂട്ടോറിയൽസ്, അഡീഷണൽ ക്ലാസുകൾ, സമ്മർ ക്ലാസുകൾ എന്നിവ ആറുവരെ ഓണ്‍ലൈനായി മാത്രമേ പ്രവർത്തനം നടത്താൻ പാടുള്ളു.

കായിക പരിപാടികൾ, പരേഡുകൾ എന്നിവ രാവിലെ 11 മുതൽ മൂന്നുവരെയുള്ള സമയം പാടില്ല.

ആയുർവേദ, ഡെന്‍റൽ വിഭാഗങ്ങളിലെ മുഴുവൻ വിദ്യാർഥികളുടെയും ക്ലാസുകൾ ഓണ്‍ലൈനായി നടക്കും. തൊഴിലുടമകൾക്ക് ആസ്ബറ്റോസ്, ട്വിൻ ഷീറ്റിന് കീഴിൽ താമസിക്കുന്ന തൊഴിലാളികളെ ഉടൻ മാറ്റി താമസിപ്പിക്കാൻ നിർദ്ദേശമുണ്ട്.

ജില്ലാ മെഡിക്കൽ ഓഫീസർ ജില്ലയിലെ ആശുപത്രികൾ കേന്ദ്രീകരിച്ച് അടിയന്തിര പ്രാധാന്യത്തോടെ ഫയർ ഓഡിറ്റ് നടത്തണം.രാവിലെ 11 മുതൽ മൂന്നുവരെ കന്നുകാലികളെ മേയാൻ വിടാൻ പാടില്ല.

തോട്ടം മേഖലകളിലെ ലയങ്ങളിൽ പ്ലാന്‍റേഷൻ ഇൻസ്പെക്ടർമാരും ആദിവാസി മേഖലകളിൽ ട്രൈബൽ വകുപ്പ് ട്രൈബൽ പ്രമോട്ടർമാർ വഴിയും കുടിവെള്ളം ഉറപ്പാക്കാൻ നിർദ്ദേശമുണ്ട്.
കുടിവെള്ള ദൗർലഭ്യം പരിഗണിച്ച് നിലവിൽ മംഗലം, അപ്പർ ഭവാനി ഡാമുകൾ തുറന്നിട്ടുണ്ട്. സാഹചര്യം പരിശോധിച്ച് ആവശ്യമെങ്കിൽ മലന്പുഴ ഡാം തുറക്കുമെന്നും പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ആവശ്യമുളള സ്ഥലങ്ങളിൽ കുടിവെളള വിതരണം നടത്തുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

ജില്ലയിൽ ഉഷ്ണതരംഗ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ ജില്ലാ മൃഗസംരക്ഷണ വകുപ്പ് കന്നുകാലികൾക്കായും അരുമ മൃഗങ്ങൾക്കായും വേനൽക്കാല പരിചരണ നിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.

സൂര്യാഘാതം കൂടുതൽ സംഭവിക്കാൻ സാധ്യതയുള്ള രാവിലെ 11 മണി മുതൽ നാലുവരെ പൊള്ളുന്ന വെയിലിൽ തുറസായ സ്ഥലത്ത് നാൽക്കാലികലെ മേയാൻ വിടരുത്.

സമീകൃതമായ കാലിത്തീറ്റ, പച്ചപ്പുല്ല് , ധാതുലവണ മിശ്രിതം എന്നിവ തീറ്റക്രമത്തിൽ ഉൾപ്പെടുത്തണമെന്നും പ്രത്യേക നിർദേശമുണ്ട്.