"എടാ മോനേ ആ നിലവിളി ശബ്ദമിടോ...'; കഠിനം പടികയറ്റം
Friday, April 19, 2024 3:26 PM IST
നടക്കുക എന്നത് സാധാരണ അത്ര പ്രശ്‌നമുള്ള ഒരു കാര്യമല്ല. എന്നാല്‍ പടികള്‍ കയറുക എന്നത് അത്ര നിസാരമല്ല. പ്രത്യേകിച്ച് ഒരുപാട് പടികള്‍. അനവധി നിരവധി പടികള്‍ കയറിയാല്‍ കാലിന്‍റെ കാര്യം പോക്കണല്ലൊ.

അത്തരത്തിലുള്ള ഒരു കാര്യം അടുത്തിടെ എക്‌സിലെത്തുകയുണ്ടായി. ചൈനയിലെ തായ്ഷനില്‍ നിന്നുള്ള കാഴ്ചയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

ഇവിടെ രാജ്യത്തെ ഏറ്റവും പ്രശസ്തമായ പര്‍വതമായ തായ് പര്‍വതത്തിന്‍റെ മുകളിലേക്ക് ആളുകള്‍ കയറാറുണ്ട്. ടെമ്പിള്‍ ടു ദ ഗോഡ് ഓഫ് തായ്ഷാന്‍ എന്ന ഈ സ്മാരകത്തിലേക്ക് വിശ്വാസം നിമിത്തവും മറ്റും ആളുകള്‍ എത്തും. എന്നാല്‍ ഇവിടേക്ക് എത്തുവാന്‍ 6,660 പടികള്‍ കയറേണ്ടതുണ്ട്.

പക്ഷേ ഒട്ടനവധിയാളുകള്‍ ഈ പടികള്‍ മുഴുവന്‍ നടന്ന് മുകളിലെത്തും. എന്നാല്‍ ഇത്രയും പടികള്‍ കയറുന്നവരുടെ അവസ്ഥ അറിയാമല്ലൊ. അത് വ്യക്തമാക്കുന്ന കാഴ്ചകളാണ് എക്‌സിലെത്തിയത്.

ദൃശ്യങ്ങളില്‍ ആളുകളുടെ കാലുകള്‍ വിറയ്ക്കുന്നതും ചിലര്‍ അവസാനം കുഴഞ്ഞുവീഴുന്നതും ചിലരെ അധികൃതര്‍ എടുത്തുകൊണ്ട് പോകുന്നതും കാണം. വൈറലായി മാറിയ കാഴ്ചയ്ക്ക് നിരവധി അഭിപ്രായങ്ങള്‍ ലഭിച്ചു. "അതികഠിനം' എന്നാണൊരാള്‍ കുറിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.