കൊച്ചി: വഖഫ് നിയമഭേദഗതി ബിൽ പാര്‍ലമെന്‍റില്‍ ചര്‍ച്ചയ്ക്കു വരുമ്പോള്‍ ഭരണഘടനാ നുസൃതമല്ലാത്തതും അന്യായവുമായ വകുപ്പുകള്‍ ഭേദഗതി ചെയ്യുന്നതിനനുകൂലമായി ജനപ്രതിനിധികള്‍ വോട്ട് ചെയ്യണമെന്ന് കെസിവൈഎം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

ന്യൂനപക്ഷ അവകാശങ്ങൾ മുനമ്പത്ത ജനങ്ങൾക്കും ബാധകമാണ്. നിയമാനുസൃതമായി കൈവശം വച്ച് അനുഭവിച്ചു വന്ന ഭൂമിയിന്മേലുള്ള റവന്യൂ അവകാശങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കാത്തവണ്ണം ഉന്നയിക്കപ്പെട്ടിരിക്കുന്ന അന്യായമായ അവകാശവാദങ്ങളെ സാധൂകരിക്കുന്ന വകുപ്പുകള്‍ ഭേദഗതി ചെയ്യപ്പെടുകതന്നെ വേണം.

മുനമ്പംകാര്‍ക്കു ഭൂമി വിറ്റ ഫറൂഖ് കോളജു തന്നെ ദാനമായി ലഭിച്ചതാണെന്ന് ഉറപ്പിച്ചു പറഞ്ഞിരിക്കേ എതിര്‍വാദം ഉന്നയിക്കത്തക്കവിധമുള്ള വകുപ്പുകള്‍ വഖഫ് നിയമത്തില്‍ ഉള്ളത് ഭേദഗതി ചെയ്യുവാന്‍ ജനപ്രതിനിധികള്‍ സഹകരിക്കണമെന്നും കേരളത്തിലെ എംപിമാരോട് കെസിവൈഎം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.