എറണാകുളം: ഓപ്പറേഷൻ ജാഗ്രതയുടെ ഭാഗമായി നടന്ന മിന്നൽ പരിശോധനയിൽ 24 മണിക്കൂറിനിടെ കൊച്ചിയിൽ 114 പേർ പിടിയിൽ. വധശ്രമം, പോക്സോ അടക്കമുള്ള ക്രിമിനൽ കേസുകളിൽ പ്രതികളായവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.

ഓപ്പറേഷൻ ജാഗ്രതയുടെ ഭാഗമായി 194 ഇടങ്ങളിലായാണ് പോലീസ് പരിശോധന നടത്തിയത്. തുടർന്നാണ് 24 മണിക്കൂർ നീണ്ട പരിശോധനയ്ക്കൊടുവിൽ വൻ ക്രിമിനൽ സംഘം പിടിയിലായത്.

2023 ൽ 1359 ലഹരി കേസുകളാണ് കൊച്ചിയിൽ മാത്രം റിപ്പോർട്ട് ചെയ്തത്. ഇത് വർഷം തോറും വർധിച്ച് വരികയാണ്. നഗരത്തിൽ ഉയർന്ന് വരുന്ന ക്രിമിനൽ കേസുകൾ തടയാനായി കർശന പരിശോധനകൾ നടത്താൻ തീരുമാനിച്ചതായി സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു.