ബാൾട്ടിമോർ ദുരന്തം; രണ്ടു പേരുടെ മൃതദേഹം കണ്ടെടുത്തു
ബാൾട്ടിമോർ ദുരന്തം; രണ്ടു പേരുടെ മൃതദേഹം കണ്ടെടുത്തു
Thursday, March 28, 2024 11:47 PM IST
ബാൾട്ടിമോർ: മേരിലാൻഡിലെ ബാൾട്ടിമോറിൽ ചരക്കുകപ്പലിടിച്ച് പാലം തകർന്നുണ്ടായ അപകടത്തിൽ കാണാതായ തൊഴിലാളികളിൽ രണ്ടു പേരുടെ മൃതദേഹം കണ്ടെടുത്തു. പറ്റാപ്‌സ്‌കോ നദിയിൽ തകർന്ന പാലത്തിന്‍റെ മധ്യഭാഗത്തുള്ള തൂണിനുസമീപത്തായി ചുവന്ന പിക്കപ്പ് ട്രക്കിൽനിന്നാണ് മൃതദേഹം കണ്ടെടുത്തത്.

മെക്‌സിക്കോ സ്വദേശി അലെജാൻഡ്രോ ഹെർനാൻഡെസ് ഫ്യൂന്‍റസ് (35), ഗ്വാട്ടിമാല സ്വദേശി ഡോറിലാൻ റോനിയൽ കാസ്റ്റ്‍ലോ കാബ്‍റേറ (26) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ആറു നിർമാണത്തൊഴിലാളികളെയാണ് കാണാതായത്.

ഇവർ മെക്സിക്കോ, ഗ്വാട്ടിമാല, ഹോണ്ടുറാസ്, എൽ സാൽവഡോർ എന്നിവിടങ്ങളിൽനിന്നുള്ളവരാണ്. കാണാതായ നാലുപേർക്കായുള്ള തെരച്ചിൽ താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.


പാലം തകർന്നുണ്ടായ അവശിഷ്ടങ്ങളിലും കോൺക്രീറ്റിലും മറ്റു വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നതു പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് തെരച്ചിൽ അവസാനിപ്പിച്ചത്. അവശിഷ്ടങ്ങൾ നീക്കം ചെയ്തു കഴിഞ്ഞാൽ തെരച്ചിൽ പുനരാരംഭിക്കും.

അപകടം നടക്കുമ്പോൾ എട്ടു നിർമാണത്തൊഴിലാളികളാണ് പാലത്തിൽ ഉണ്ടായിരുന്നത്. അവരിൽ രണ്ടു പേരെ രക്ഷിക്കാൻ സാധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.