ഭീകരാക്രമണത്തിന്‍റെ നടുക്കം വിട്ടുമാറാതെ റഷ്യ
ഭീകരാക്രമണത്തിന്‍റെ നടുക്കം വിട്ടുമാറാതെ റഷ്യ
Monday, March 25, 2024 2:12 AM IST
മോസ്കോ: രണ്ടുദശകത്തിനിടെ രാജ്യം അഭിമുഖീകരിച്ച ഏറ്റവും വലിയ ഭീകരാക്രമണത്തിന്‍റെ ഞെട്ടലിൽനിന്ന് മോചിതരാകാതെ റഷ്യൻ ജനത. വടക്കുപടിഞ്ഞാറൻ മോസ്കോ പ്രാന്തത്തിലുള്ള ക്രോകസ് സിറ്റിഹാളില്‍ ശനിയാഴ്ച സംഗീത പരിപാടിക്കിടെയുണ്ടായ ഭീകരാക്രമണത്തിൽ 133 പേര്‍ക്കാണു ജീവൻ നഷ്ടമായത്. നൂറ്റിനാൽപതിലേറെപ്പേർക്കു പരിക്കേറ്റു. ആക്രമണത്തിൽ മരണമടഞ്ഞവരോടുള്ള ആദരസൂചകമായി രാജ്യത്ത് ഇന്നലെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു. രാജ്യമെന്പാടും സുരക്ഷയും ശക്തമാക്കി.

സാംസ്കാരിക പരിപാടികളെല്ലാം മാറ്റിവച്ചു. ടെലിവിഷൻ ചാനലുകൾ മുൻകൂട്ടി നിശ്ചയിച്ചിരുന്ന വിനോദപരിപാടികളും പരസ്യങ്ങളും ഒഴിവാക്കി. കൊല്ലപ്പെട്ടവരെ അനുസ്മരിക്കുന്ന ചടങ്ങുകൾ ഒട്ടേറെയിടങ്ങളിൽ നടന്നു. ക്രോകസ് സിറ്റി ഹാളിനു പുറത്ത് താത്കാലികമായി തയാറാക്കിയ സ്മാരകത്തിൽ പുഷ്പങ്ങൾ അർപ്പിക്കാൻ നൂറുകണക്കിന് പേരാണ് എത്തിയത്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും ഏറെയെത്തി.

കത്തിച്ചാന്പലായ നിലയിലാണ് ഹാളിന്‍റെ മേൽക്കൂര. ഹാളിനുള്ളിൽ ഇന്നലെയും മൃതദേഹങ്ങൾക്കായി തെരച്ചിൽ നടത്തി. സംഗീതപരിപാടി കാണാനെത്തിയ ഏതാനും പേരെ ഇനിയും കണ്ടെത്തനായിട്ടില്ല. ഇവർ ആക്രമണത്തിൽ കൊല്ലപ്പെട്ടോ എന്ന ആശങ്കയിലാണു കുടുംബാംഗങ്ങൾ. മോസ്കോയിൽ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് യുഎസ് മുന്നറിയിപ്പു നല്കിയിരുന്നു.

സംഗീത പരിപാടികൾ അടക്കം ആളു കൂടുന്ന സ്ഥലങ്ങളിൽ അമേരിക്കൻ പൗരന്മാർ പോകരുത് എന്നായിരുന്നു ഏഴാം തീയതി മോസ്കോയിലെ യുഎസ് എംബസി പുറപ്പെടുവിച്ച മുന്നറിയിപ്പ്.
ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തുവെങ്കിലും യുക്രെയ്ൻ യുദ്ധവുമായി ബന്ധിപ്പിക്കാനാണു പ്രസിഡന്‍റ് പുടിന്‍റെ ശ്രമം. വെടിയുതിർത്ത നാലു ഭീകരരെയും അറസ്റ്റ്ചെയ്തുവെന്നു പുടിൻ പറഞ്ഞു. യുക്രെയ്നിലേക്കു രക്ഷപെടുന്നതിനിടെയാണ് ഇവർ പിടിയിലായതെന്നു രാഷ്‌ട്രത്തെ അഭിസംബോധന ചെയ്യുന്പോൾ പറഞ്ഞ അദ്ദേഹം ഐഎസിന്‍റെ പേര് പരാമർശിച്ചതുമില്ല.

അറസ്റ്റിലായ നാലംഗസംഘത്തെ ചോദ്യംചെയ്യുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ റഷ്യൻ ദേശീയ മാധ്യമങ്ങൾ പരസ്യപ്പെടുത്തി. അക്രമിസംഘത്തിലെ ഒരാൾ താജിക്കിസ്ഥാൻ പൗരനാണ്. അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന, മുന്പ് സോവിയറ്റ് പ്രവിശ്യയായ മുസ്‌ലിം ഭൂരിപക്ഷ മേഖലയാണിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.