റാഖായുടെ ഭരണം സിവിൽ കൗൺസിലിന്
റാഖായുടെ ഭരണം സിവിൽ കൗൺസിലിന്
Friday, October 20, 2017 12:06 PM IST
റാഖാ: സിറിയൻ നഗരമായ റാഖായുടെ ഭരണം സിവിൽ കൗൺസിലിനു കൈമാറുമെന്നു സിറിയൻ വിമതസേനയുടെ(എസ്ഡിഎഫ്)വക്താവ് തലാൽ സെല്ലോ വ്യക്തമാക്കി. ഐഎസിന്‍റെ ആസ്ഥാനമായിരുന്ന റാഖായുടെ നിയന്ത്രണം യുഎസ് പിന്തുണയുള്ള എസ്ഡിഎഫ് ചൊവ്വാഴ്ചയാണു പിടിച്ചത്. റാഖാ വിമോചിപ്പിച്ചതായി ഇന്നലെ എസ്ഡിഎഫും അമേരിക്കയും ഔദ്യോഗികമായി പ്രഖ്യാപിച്ചു. റാഖാ വിമോചനം ചരിത്രനേട്ടമാണെന്നു സെല്ലോ പറഞ്ഞു. 2014ലാണു ജിഹാദികൾ റാഖാ കൈയടക്കിയത്. തുടർന്നു സിറിയയും ഇറാക്കും ഉൾപ്പെടുന്ന ഖാലിഫേറ്റിന്‍റെ ആസ്ഥാനമായി റാഖായെ പ്രഖ്യാപിക്കുകയും ചെയ്തു.

റാഖായിൽ നടന്ന പോരാട്ടങ്ങളിൽ ഇതിനകം 3,000 പേർക്കു ജീവഹാനി നേരിട്ടെന്നു സിറിയൻ ഒബ്സർവേറ്ററി പറഞ്ഞു. ഇവരിൽ മൂന്നിലൊന്നു സിവിലിയന്മാരാണ്.

റാഖാ വിമോചനത്തെത്തുടർന്ന് കുർദിഷ്, അറബി പോരാളികൾ ഉൾപ്പെടുന്ന എസ്ഡിഎഫിലെ ഭൂരിഭാഗം ഭടന്മാരും ഡെയിർ എസോർ ഉൾപ്പെടെയുള്ള മറ്റു പ്രദേശങ്ങളിലെ പോരാട്ടത്തിൽ പങ്കെടുക്കാനായി തിരിച്ചു. കുറച്ചു സൈനികരെ മാത്രമേ റാഖായിൽ നിലനിർത്തിയിട്ടുള്ളൂ.

റാഖാ വിമോചനത്തിൽ കുർദിഷ് വനിതാ സൈനികർ വഹിച്ച പങ്കു നിസ്തുലമാണെന്നു കുർദിഷ് വനിതാ സംരക്ഷണ യൂണിറ്റ് പത്രസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. നിരവധി വനിതാ കമാൻഡർമാർ റാഖാ യുദ്ധത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.