തുർക്കിയിൽ ഹിതപരിശോധന തുടരുന്നു
തുർക്കിയിൽ ഹിതപരിശോധന തുടരുന്നു
Sunday, April 16, 2017 11:56 AM IST
അങ്കാറ: പാർലമെന്‍ററി സന്പ്രദായത്തിനു പകരം പ്രസിഡൻഷ്യൽ ഭരണരീതി കൊണ്ടുവരുന്നതിനു ലക്ഷ്യമിട്ടുള്ള ഭരണഘടനാ ഭേദഗതിക്കായുള്ള ഹിത പരിശോധന തുർക്കിയിൽ തുടരുന്നു. 550 ലക്ഷം വരുന്ന തുർക്കി പൗരന്മാർക്കായി ഒന്നര ലക്ഷത്തിൽ പരം പോളിംഗ് സ്റ്റേഷനുകളാണു ക്രമീകരിച്ചിരിക്കുന്നത്. രാവിലെ നാലുമണി മുതൽ ഏഴു വരെയാണ് വോട്ടിംഗ് സമയം.

തുർക്കി പ്രസിഡന്‍റ് എർദോഗൻ വോട്ട് രേഖപ്പെടുത്തി. രാജ്യത്തെ ഭരണം സുസ്ഥിരമാക്കുന്നതിനു പ്രസിഡൻഷ്യൻ ഭരണരീതിക്കായി ഭരണഘടനാഭേദഗതിവാദിക്കുന്നവരും പ്രസിഡൻഷ്യൻ ഭരണരീതി ഇപ്പോഴത്തെ പ്രസിഡന്‍റ് എർദോഗനെ ഏകാധിപതിയാക്കുമെന്നു വാദിക്കുന്നവരും തമ്മിലാണു മത്സരം. രാജ്യത്തെ ഹിതപരിശോധനാ ഫലം എർദോഗനൊപ്പമാണ്. രാജ്യത്തെ മുഖ്യപ്രതിപക്ഷമായ സിഎച്ച്പി പ്രസിഡൻഷ്യൽ രീതിക്ക് എതിരാണ്. ഹിതപരിശോധന അനൂകൂലമായാൽ തുർക്കിയിൽ പ്രധാനമന്ത്രി പദം ഇല്ലാതാകും. പിന്നീട് പ്രസിഡന്‍റിനായിരിക്കും രാജ്യത്തിന്‍റെ പൂർണ ഭരണച്ചുമതല. ഇതോടെ എർദോഗന് 2029 വരെ അധികാരത്തിൽ തുടരാനാകും.


ഹിതപരിശോധന വിജയിച്ചാൽ രാജ്യത്തു സൈനികകോടതികൾ ഇല്ലാതാകുകയും പ്രസിഡന്‍റിനെ നീക്കണമെങ്കിൽ ഇംപീച്ച്മെന്‍റ് നടപടിവേണ്ടിവരികയും ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.