യേശുവിന്‍റെ തിരുക്കല്ലറയിലെ ദേവാലയത്തിന്‍റെ നവീകരണം പൂർത്തിയായി
യേശുവിന്‍റെ തിരുക്കല്ലറയിലെ ദേവാലയത്തിന്‍റെ നവീകരണം പൂർത്തിയായി
Wednesday, March 22, 2017 11:57 AM IST
ജറൂസലം: ഒന്പതുമാസം നീണ്ട അറ്റകുറ്റപ്പണികൾക്കും പുനരുദ്ധാരണ പ്രവർത്തങ്ങൾക്കും ശേഷം യേശുവിന്‍റെ തിരുക്കല്ലറ സ്ഥിതിചെയ്യുന്ന ദേവാലയം തീർഥാടകർക്കു തുറന്നുകൊടുത്തു. യേശുവിനെ അടക്കിയ കല്ലറയ്ക്കു മുകളിലുള്ള ചെറുഭവനം (എഡിക്യുൾ) എന്ന നിർമിതിയിലെ കേടുപാടുകൾ തീർത്തു ബലപ്പെടുത്തി.

രണ്ടുനൂറ്റാണ്ടിനിടെ ആദ്യമായി തിരുക്കല്ലറയുടെ മുകളിലെ മാർബിൾശില മാറ്റി കല്ലറയിലും ഇത്തവണ പരിശോധന നടത്തി. കല്ലറ കാണാവുന്ന വിധത്തിൽ ഒരു ജനാലയും നിർമിച്ചു.വർഷങ്ങളായി എഡിക്യൂളിൽ പറ്റിപ്പിടിച്ചിരുന്ന മെഴുകും പുകയും പ്രാവിൻകാഷ്ഠവുമെല്ലാം മാറ്റി വൃത്തിയാക്കി. ടൈറ്റാനിയം ബോൾട്ടും കോൺക്രീറ്റും ഉപയോഗിച്ചു ബലപ്പെടുത്തുകയും ചെയ്തു. 70 വർഷം മുന്പ് സ്ഥാപിച്ച ഇരുന്പുതാങ്ങുകൾ മാറ്റി.

കത്തോലിക്കാസഭ, ഗ്രീക്ക് ഓർത്തഡോക്സ് സഭ, അർമേനിയൻ അപ്പസ്തോലിക് സഭ, സിറിയൻ ഓർത്തഡോക്സ് സഭ, എത്യോപ്യൻ ഓർത്തഡോക്സ് സഭ, കോപ്റ്റിക് സഭ എന്നിവ സംയുക്തമായാണ് തിരുവു ത്ഥാന ദേവാലയം പരിപാലിക്കുന്നത്.


26 കോടി രൂപ (40 ലക്ഷം ഡോളർ) മുടക്കിയാണ് അറ്റകുറ്റപ്പണികൾ നടത്തിയത്. ആറു സഭകൾക്കു പുറമേ ജോർദാനിലെ അബ്ദുള്ള രാജാവും പലസ്തീനിയൻ അഥോറിറ്റിയും പണം നൽകി. അറ്റ്ന്‍റിക് റിക്കാർഡ്സ് എന്ന കന്പനിയുടെ സ്ഥാപകന്‍റെ വിധവ മിക്കാ എർടെഗുൺ 13 ലക്ഷം ഡോളർ സംഭാവനചെയ്തു. ഗ്രീക്ക് ശാസ്ത്രജ്ഞരാണു പണികൾക്കു മേൽനോട്ടംവഹിച്ചത്.

ഇന്നലെ കോൺസ്റ്റാന്‍റിനോപ്പിളിലെ ബർത്തലോമ്യോ ഒന്നാമൻ പാത്രിയർക്കീസും ഫ്രാൻസിസ് മാർപാപ്പയുടെ പ്രതിനിധി ആർച്ച്ബിഷപ് ജ്യൂസെപ്പെ ലാസറോത്തോയും പങ്കെടുത്ത ചടങ്ങിൽ തിരുക്കല്ലറയ്ക്കു മുകളിലുള്ള എഡിക്യുൾ തീർഥാടകർക്കു തുറന്നുകൊടുത്തു.ഗ്രീക്ക് പ്രധാനമന്ത്രി അലക്സിസ് സീപ്രാസ്, ജറുസലേമിലെ ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയാർക്കീസ് തെയോഫിലോസ് മൂന്നാമൻ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.