വിഎക്സ് അതീവ മാരകം
വിഎക്സ്  അതീവ മാരകം
Friday, February 24, 2017 1:42 PM IST
ലണ്ടൻ: അറിയപ്പെട്ടിട്ടുള്ളതിൽ ഏറ്റവും മാരകമായ വിഷവാതകമാണ് വിഎക്സ്. സരിൻ വിഷവാതകത്തിന്‍റെ നൂറിരട്ടി മാരകം. പത്തുമില്ലിഗ്രാം വിഎക്സ് ത്വക്കിലൂടെ ശരീരത്തിൽ കടക്കാനിടയായാൽ ഞരന്പുകളുടെ പ്രവർത്തനം തകരാറിലാവും. എസ്-2 ഡൈസോപ്രൊഫിലാമിനോഇതയിൽ മെതിൽഫോസ്ഫോണോതയോലേറ്റ് എന്ന രാസനാമമുള്ള വിഎക്സ് 1950കളിൽ ബ്രിട്ടനിലെ ഇംപീരിയൽ കെമിക്കൽ ഇൻഡസ്ട്രീസിലെ കെമിസ്റ്റ് രൺജിത് ഘോഷാണു കണ്ടുപിടിച്ചത്.

അമിട്രോൺ എന്ന ബ്രാൻഡിൽ കീടനാശിനിയായി മാർക്കറ്റ് ചെയ്തെങ്കിലും മാരകമായതിനാൽ പിന്നീടു പിൻവലിച്ചു. അമേരിക്കയ്ക്കും റഷ്യക്കും ഇതിന്‍റെ നല്ല ശേഖരമുണ്ട്. കുറേ സ്റ്റോക്ക് പിന്നീടു നശിപ്പിച്ചു.


ഉത്തരകൊറിയയുടെ പക്കൽ വിഎക്സിന്‍റെ വൻശേഖരമുണ്ടെന്നു ദക്ഷിണകൊറിയ ആരോപിച്ചു. മറ്റു വിഷവാതകങ്ങളേക്കാൾ കൂടുതൽ സമയം അന്തരീക്ഷത്തിൽ തങ്ങിനിൽക്കുമെന്നതിനാൽ വിഎക്സ് യുദ്ധവേളയിൽ ഉപയോഗിക്കാറില്ല. യുദ്ധം കഴിഞ്ഞ് ദിവസങ്ങൾക്കുശേഷവും വിഎക്സിന്‍റെ സാന്നിധ്യം മൂലം ജനങ്ങൾ മരിക്കുമെന്നതിനാലാണിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.