113ലും വോട്ടിന്‍റെ കരുത്തു കാട്ടി പാനേരി അബ്ദുള്ള
113ലും വോട്ടിന്‍റെ കരുത്തു കാട്ടി പാനേരി അബ്ദുള്ള
Saturday, April 20, 2024 12:52 AM IST
ഇരിട്ടി: ജനാധിപത്യ വ്യവസ്ഥയിൽ വോട്ടിന്‍റെ പ്രാധാന്യവും പ്രസക്തിയും നൂറ്റിപ്പതിമൂന്നാം വയസിലും സമൂഹത്തിന് കാണിച്ചു കൊടുക്കുകയാണ് ഉളിയിൽ പാച്ചിലാളത്തെ താഴെ വീട്ടിൽ പാനേരി അബ്ദുള്ള.

പേരാവൂർ നിയമസഭാ മണ്ഡലത്തിലെ ബൂത്ത് 54ലെ 279-ാം സീരിയല്‍ നമ്പര്‍ വോട്ടറാണ് പാനേരി അബ്ദുള്ള. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മാര്‍ഗനിര്‍ദേശ പ്രകാരം വീട്ടില്‍ വോട്ട് പ്രക്രിയയുടെ ഭാഗമായി പോളിംഗ് ഉദ്യോഗസ്ഥർ പാച്ചിലാളത്തെ പാനേരി അബ്ദുള്ളയുടെ വീട്ടിലെത്തിയാണ് വോട്ട് രേഖപ്പെടുത്താൻ സൗകര്യമൊരുക്കിയത്.

ഇന്നലെ രാവിലെ പത്തോടെയെത്തിയ പോളിംഗ് ഉദ്യോഗസ്ഥർ വോട്ടേഴ്സ് ലിസ്റ്റ് പരിശോധന നടത്തി തുടർന്ന് അബ്ദുള്ളയുടെ വിരലിൽ മഷി പുരട്ടി വിരലടയാളം രേഖപ്പെടുത്തി.


പിന്നീട് മകൻ ടി.വി. അലിയുടെ സഹായത്തോടെ വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് പേപ്പർ കവറിലിട്ട് ഒട്ടിച്ച് പ്രത്യേക ബാലറ്റ് പെട്ടിയിൽ നിക്ഷേപിച്ച് അബ്ദുള്ള ലോക്സഭാ തെരഞ്ഞെടുപ്പിൽ തന്‍റെ സമ്മതിദാനവാകാശം വിനിയോഗിച്ചു.

രാഷ്‌ട്രീയ പാർട്ടികളുടെ ബൂത്ത് ഏജന്‍റും സ്ഥലത്ത് എത്തിയിരുന്നു. പേരാവൂർ നിയോജക മണ്ഡലത്തിലെ ഏറ്റവും പ്രായംകൂടിയ വോട്ടർ കൂടിയാണ് അബ്ദുള്ള . കഴിഞ്ഞ വോട്ടേഴ്സ് ദിനത്തിൽ തഹസിൽദാർ ഉൾപ്പെടെയുളളവർ വീട്ടിലെത്തി അബ്ദുള്ളയെ ആദരിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.