ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവചനങ്ങൾ; വിപണിയിൽ വീഴ്ച
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവചനങ്ങൾ; വിപണിയിൽ വീഴ്ച
Friday, May 10, 2024 12:26 AM IST
മുംബൈ: തുടർച്ചയായ അഞ്ചാം സെഷനിലും ഇന്ത്യൻ ഓഹരിവിപണിയിൽ ഇടിവ്. സെൻസെക്സ് 1062 പോയിന്‍റ് താഴ്ന്ന് 72,404ലിലും നിഫ്റ്റി 335 പോയിന്‍റ് നഷ്ടത്തിൽ 21,967ലും ഇന്നലെ വ്യാപാരം അവസാനിപ്പിച്ചു.

ഇന്നലെ ഒരുവേള 1,100 പോയിന്‍റിലധികം സെൻസെക്സ് താണു. നിഫ്റ്റി കഴിഞ്ഞ ഏഴു സെഷനുകളായി വില്പനസമ്മർദത്തിലാണ്. 1900 പോയിന്‍റാണ് ഇക്കാലയളവിൽ നിഫ്റ്റിക്കു നഷ്ടപ്പെട്ടത്.

ലോക്സഭാ തെരഞ്ഞെടുപ്പു പ്രവചനങ്ങൾ, അമേരിക്കൻ ഡോളറിന്‍റെ തിരിച്ചുവരവ്, വിവിധ മേഖലകളിലെ സംഘർഷങ്ങൾ എന്നിവയാണു വിപണിക്കു തിരിച്ചടിയായതെന്നാണു നിരീക്ഷകരുടെ വിലയിരുത്തൽ.

എണ്ണ-വാതക, നിർമാണ മേഖലകളിലെ കന്പനികളാണ് പ്രധാനമായും തിരിച്ചടി നേരിട്ടത്. ഓട്ടോമൊബൈൽ കന്പനികൾ നേട്ടമുണ്ടാക്കി. പ്രവർത്തനഫലം പുറത്തുവിട്ടതിനെത്തു ടർന്ന് ഓട്ടോമൊബൈൽ കന്പനിയായ ഹീറോ മോട്ടോർകോർപിന്‍റെ ഓഹരി വില അഞ്ചു ശതമാനം ഉയർന്നു.

ബിജെപി-എൻഡിഎ സർക്കാർ മികച്ച വിജയം നേടുമെന്നായിരുന്നു തെരഞ്ഞെടുപ്പു തുടങ്ങും മുന്പുവരെ വിപണിയുടെ പ്രതീക്ഷ. പിന്നീട് സാഹചര്യം മാറി.

പ്രതിപക്ഷപാർട്ടികളുടെ സഖ്യം തെരഞ്ഞെടുപ്പിൽ മുന്നേറ്റം നടത്തുമെന്ന പ്രവചനങ്ങൾ വിപണിയിൽ ആശങ്കയുണ്ടാക്കി. തെരഞ്ഞെടുപ്പു ഫലം വരുവരെ വിപണിയിൽ കനത്ത ചാഞ്ചാട്ടം തുടരുമെന്നാണു വിലയിരുത്തൽ.

സൂചനകൾ അനുകൂലമല്ലാത്ത സാഹചര്യത്തിൽ, വിദേശ നിക്ഷേപകർ നിക്ഷേപം പിൻവലിക്കുകയും ആഭ്യന്തര നിക്ഷേപകരും ഓഹരികളിൽനിന്ന് അകന്നുനിൽക്കുകയും ചെയ്യുകയാണ്. കോർപറേറ്റ് കന്പനികളുടെ ആശാവഹമല്ലാത്ത പ്രവർത്തനഫലങ്ങളും ക്രൂഡ്ഓയിൽ വിലക്കയറ്റവും റിസർവ് ബാങ്കിന്‍റെ കർശന ചട്ടങ്ങളും ഓഹരികളെ വലയ്ക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.