മേയർ ആര്യക്കും സച്ചിൻദേവ് എംഎൽഎയ്ക്കും എതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി
മേയർ ആര്യക്കും  സച്ചിൻദേവ് എംഎൽഎയ്ക്കും  എതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി
Tuesday, May 7, 2024 2:04 AM IST
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻദേവ് എംഎൽഎക്കുമെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു. കെഎസ്ആർടിസി ഡ്രൈവർ യദുവിന്‍റെ പരാതിയിൽ കോടതി നിർദേശം നൽകിയതിനെ തുടർന്നാണ് ഇരുവർക്കുമെതിരേ കന്‍റോണ്‍മെന്‍റ് പോലീസ് കേസെടുത്തത്.

ബസ് തടഞ്ഞതും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതുമുൾപ്പെടെയുള്ള കുറ്റങ്ങൾക്കുള്ള വകുപ്പുകളാണ് ഇവർക്കെതിരേ ചുമത്തിയിട്ടുള്ളത്. പ്രതികൾ തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് ബസിനുള്ളിലെ കാമറയുടെ മെമ്മറികാർഡ് നശിപ്പിച്ചെന്നും എഫ്ഐആറിൽ പരാമർശമുണ്ട്.

മേയർ ആര്യ രാജേന്ദ്രൻ, ഭർത്താവ് സച്ചിൻദേവ് എംഎൽഎ, മേയറുടെ സഹോദരൻ അരവിന്ദ്, അരവിന്ദിന്‍റെ ഭാര്യ, കണ്ടാലറിയാവുന്ന ഒരാൾ എന്നിവർക്കെതിരേയാണ് കേസെടുത്തത്. ഇവർ എല്ലാവർക്കുമെതിരേ കേസെടുക്കാൻ കോടതി നിർദേശം നൽകിയിരുന്നു.

ഒൗദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, അന്യായമായി തടങ്കലിൽ വയ്ക്കൽ, അസഭ്യം പറയൽ എന്നീ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്യാനാണ് കോടതി കന്‍റോണ്‍മെന്‍റ് പോലീസിനു നിർദേശം നൽകിയത്.ഇതിന്‍റെ അടിസ്ഥാനത്തിൽ ഐപിസി 353, 341, 447, 294-ബി തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ആര്യ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവിനുമെതിരേയും പോലീസിൽ പപരാതി നൽകിയിട്ടും കേസെടുക്കാത്ത സാഹചര്യത്തിലാണ് കെഎസ്ആർടിസി ഡ്രൈവർ യദു കോടതിയെ സമീപിച്ചത്. ജോലി തടസപ്പെടുത്തിയതിനു മേയർക്കെതിരേയും ബസിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയതിന് എംഎൽഎയ്ക്കെതിരേയുമാണ് യദു പ്രധാനമായും പരാതി കൊടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയലിന്‍റെ പരാതിയിൽ മേയർക്കും എംഎൽഎയ്ക്കുമെതിരേ കന്‍റോണ്‍മെന്‍റ് പോലീസ് കേസെടുത്തിരുന്നു.

തിരുവനന്തപുരം വഞ്ചിയൂർ സിജെഎം കോടതി ഉത്തരവിട്ടതിനു പിന്നാലെ നിയമവിരുദ്ധമായ സംഘം ചേരൽ, പൊതുഗതാഗതത്തിനു തടസം സൃഷ്ടിക്കൽ, പൊതുജനശല്യം, അന്യായമായ തടസപ്പെടുത്തൽ എന്നീ വകുപ്പുകൾ ചേർത്തായിരുന്നു കേസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.