ഏക്കര്‍കണക്കിനു സർക്കാർ ഭൂമി ഉപയോഗശൂന്യം; കാടുകയറിയ ഭൂമിക്ക് കണക്കില്ല
ഏക്കര്‍കണക്കിനു സർക്കാർ ഭൂമി ഉപയോഗശൂന്യം; കാടുകയറിയ ഭൂമിക്ക് കണക്കില്ല
Tuesday, May 7, 2024 2:04 AM IST
സിജോ പൈനാടത്ത്

കൊച്ചി: ഭൂരഹിതരും ഭവനമില്ലാത്തവരും ആയിരക്കണക്കിനുള്ള കേരളത്തില്‍ സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡിന്‍റെ നിയന്ത്രണത്തിലുള്ള ഏക്കര്‍കണക്കിനു ഭൂമി വര്‍ഷങ്ങളായി ഉപയോഗശൂന്യമായി കാടുകയറി ക്കിടക്കുന്നു.

അഞ്ചു ജില്ലകളില്‍ തരിശായി കിടക്കുന്ന ഭൂമിയുടെ കണക്കുകള്‍ ബോര്‍ഡിന്‍റെ കൈവശമുള്ളപ്പോള്‍ മറ്റ് അഞ്ചു ജില്ലകളില്‍ ഇത്തരം ഭൂമിയുണ്ടായിട്ടും വിസ്തീര്‍ണമെത്രയെന്ന് അധികൃതര്‍ക്ക് അറിയില്ല.

വിവരാവകാശ നിയമപ്രകാരം ഭവനനിര്‍മാണ ബോര്‍ഡില്‍നിന്നുതന്നെ ലഭിച്ച രേഖകളിലാണ് കാടുകയറിക്കിടക്കുന്ന സര്‍ക്കാര്‍ ഭൂമിയുടെ കണക്കുകളുടെയും കണക്കില്ലാത്തതിന്‍റെയും വിവരങ്ങള്‍ പുറത്തുവന്നത്.

എറണാകുളം, പാലക്കാട് ജില്ലകളിലാണ് ഭവനിര്‍മാണ ബോര്‍ഡിന്‍റെ കൂടുതല്‍ സ്ഥലങ്ങള്‍ കാടുകയറിക്കിടക്കുന്നത്. എറണാകുളത്ത് വിവിധ സ്ഥലങ്ങളിലായി 2360.39 സെന്‍റ് ഭൂമി വെറുതേ കിടക്കുമ്പോള്‍ പാലക്കാട് ഇത്തരത്തിലുള്ള 1337 സെന്‍റ് ഭൂമി വെറുതേ കിടക്കുന്നു.

കോഴിക്കോട് 1971 സെന്‍റ് ഭൂമി തരിശായുണ്ട്. കണ്ണൂരില്‍ 273ഉം മലപ്പുറത്ത് 150 ഉം സെന്‍റ് ഭൂമി തരിശായി കിടക്കുന്നതായി ഹൗസിംഗ് ബോര്‍ഡ് വ്യക്തമാക്കുന്നു.

പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ സ്ഥലങ്ങളുണ്ടെങ്കിലും വിസ്തീര്‍ണം തിട്ടപ്പെടുത്താനുള്ള ജിഐഎസ് മാപ്പിംഗ് പൂര്‍ത്തിയായിട്ടില്ലെന്നാണ് പൊതുപ്രവര്‍ത്തകനായ രാജു വാഴക്കാലയ്ക്കു വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയില്‍ ഹൗസിംഗ് ബോര്‍ഡിന്‍റെ വിശദീകരണം. തിരുവനന്തപുരം, തൃശൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകളില്‍ തരിശുഭൂമികള്‍ ഇല്ലെന്നും രേഖകള്‍ വ്യക്തമാക്കുന്നു.

കൈയേറ്റം, കേസ് !

തരിശായി കിടക്കുന്ന ഭൂമികള്‍ പലയിടത്തും സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും കൈയേറിയെന്ന പരാതികളില്‍ കേസുകളും നിലവിലുണ്ട്. 50തിലധികം വര്‍ഷത്തോളമായി വെറുതേ കിടക്കുന്ന ഭൂമികള്‍ ഹൗസിംഗ് ബോര്‍ഡിന്‍റെ കൈവശമുണ്ട്.

ഉപയോഗമില്ലാതെ കിടക്കുന്ന ഹൗസിംഗ് ബോര്‍ഡിന്‍റെ ഭൂമികള്‍ ഏറ്റെടുത്ത് സര്‍ക്കാര്‍ പദ്ധതികള്‍ക്കായി വിനിയോഗിക്കണമെന്ന ആവശ്യം ശക്തമാണ്. സ്വന്തമായി ഭൂമി ഇല്ലാത്തതിന്‍റെ പേരില്‍ ലൈഫ് പദ്ധതിയില്‍ വീട് കിട്ടാതെ വിഷമിക്കുന്ന നിരവധി പേരുള്ളപ്പോഴാണ് വലിയതോതില്‍ സര്‍ക്കാര്‍ ഭൂമി കാടുകയറി നശിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.