മാസപ്പടി: മുഖ്യമന്ത്രിക്കും മകൾക്കുമെതിരേ അന്വേഷണ ആവശ്യം കോടതി തള്ളി
മാസപ്പടി: മുഖ്യമന്ത്രിക്കും മകൾക്കുമെതിരേ  അന്വേഷണ ആവശ്യം കോടതി തള്ളി
Tuesday, May 7, 2024 2:04 AM IST
തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയും ഉൾപ്പെടെയുള്ളവർക്കെതിരേ വിജിലൻസ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹർജി തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതി തള്ളി. പരാതിയിൽ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കാൻ ഹർജിക്കാരനായില്ലെന്നു കോടതി നിരീക്ഷിച്ചു. പ്രത്യേക വിജിലൻസ് കോടതി ജഡ്ജി എം.വി. രാജകുമാരയുടേതാണ് ഉത്തരവ്.

കേന്ദ്രസർക്കാർ സ്ഥാപനമായ ഐആർഇഎലും സംസ്ഥാന സർക്കാർ സ്ഥാപനമായ കെഎംഎംഎലുമാണ് ശശിധരൻ കർത്തയുടെ സ്ഥാപനമായ സിഎംആർഎലിനു ധാതുമണൽ നൽകിയത്. ധാതുമണൽ സൗജന്യമായി നൽകിയതായി ഹർജിക്കാരനു പരാതിയില്ല. പൊതുവിപണി വിലയ്ക്കു ധാതുമണൽ നൽകിയതിൽ അഴിമതി കണ്ടെത്താനായില്ലെന്നാണ് കോടതി നിരീക്ഷണം.

കർത്തയുടെ കന്പനിയായ സിഎംആർഎലിന്‍റെ കൈവശമുളള ഭൂമിയുടെ സീലിംഗ് അധികാരം ഇളവു ചെയ്തു നൽകാൻ ശ്രമിച്ചു എന്നായിരുന്നു മറ്റൊരു ആരോപണം. മുഖ്യമന്ത്രി റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയോട് അപേക്ഷ പരിഗണിക്കാൻ പറഞ്ഞു എന്നതു കൊണ്ട് അഴിമതി ആകില്ലെന്നാണ് കോടതി വിലയിരുത്തൽ.

ആ നിർദേശം നിലനിൽക്കെ ലാൻഡ് ബോർഡ് കർത്തയുടെ അപേക്ഷ രണ്ടു തവണ തള്ളിയതും കോടതി ചൂണ്ടിക്കാണിക്കുന്നു. സുപ്രീം കോടതിയിൽ നിന്ന് കർത്തയുടെ കന്പനിക്ക് അനുകൂലമായ ഉത്തരവുണ്ടായപ്പോൾ അതിന്‍റെ വിശദമായ നിയമവശം അഡ്വക്കറ്റ് ജനറലിൽ നിന്ന് തേടാൻ നിർദേശിക്കുകയാണുണ്ടായത്.

ഇതിൽ എങ്ങനെ അഴിമതി ആരോപിക്കാനാകും എന്നു കോടതി ചോദിച്ചു. ഉന്നയിച്ച ആരോപണങ്ങൾ അഴിമതി നിരോധന നിയമത്തിന്‍റെ പരിധിയിൽ കൊണ്ടു വരാൻ ഹർജിക്കാരനായില്ലെന്നും കോടതി വിമർശിച്ചു.

ഇൻകം ടാക്സ് ഇന്‍ററിം സെറ്റിൽമെന്‍റ് ബോർഡിൽ സിഎംആർഎല്ലിലെ ഒരു ഉദ്യോഗസ്ഥൻ നടത്തിയ വെളിപ്പെടുത്തലിൽ സേവനം ചെയ്യാതെ വീണയ്ക്കും വീണയുടെ കന്പനിക്കും 1.72 കോടി നൽകിയതായി ആരോപിച്ചിരുന്നു.

ഈ പണം നൽകിയ ശേഷമാണ് സിഎംആർഎലിനു വേണ്ടി മുഖ്യമന്ത്രി അനുകൂല നിലപാട് സ്വീകരിച്ചതെന്നായിരുന്നു ഹർജിക്കാരന്‍റെ ആരോപണം. ഉദ്യോഗസ്ഥന്‍റെ വെളിപ്പെടുത്തലിൽ നിരവധി സ്ഥാപനങ്ങളും രാഷ്്ട്രീയ നേതാക്കളും പെട്ടിരുന്നെങ്കിലും അവർക്ക് ആർക്കുമെതിരേ അന്വേഷണം ആവശ്യപ്പെടാത്ത ഹർജിക്കാരൻ മുഖ്യമന്ത്രിക്കും മകൾക്കും എതിരേ മാത്രം അന്വേഷണം ആവശ്യപ്പെടുന്നത് രാഷ്ട്രീയ പ്രേരിതമാണെന്ന ആരോപണത്തെ ബലപ്പെടുത്തുന്നതാണെന്നും കോടതി വിലയിരുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.