"നനയ്ക്കില്ല'; വിമാനയാത്രക്കാരെ കരുതുന്ന ഗ്രൗണ്ട് സ്റ്റാഫ്
Friday, October 25, 2024 3:44 PM IST
മഴ പലയിടങ്ങളിലും തിമിര്‍ത്ത് പെയ്യുകയാണല്ലൊ. ആളുകള്‍ അതിനാല്‍ വലിയ ബുദ്ധിമുട്ടുകള്‍ നേരിടുന്നു. അതിപ്പോള്‍ വിമാനത്തില്‍ എത്തിയവരായാലും ഈ പ്രയാസം നേരിടേണ്ടിവരും. അടുത്തിടെ ബംഗളൂരുവില്‍ നിന്നുള്ള ഒരു കാഴ്ച ഇക്കാര്യം ഉറപ്പിക്കുന്നു.

ഇന്‍സ്റ്റഗ്രാമിലെത്തിയ ദൃശ്യങ്ങളില്‍ ഇന്‍ഡിഗോ വിമാനത്തില്‍ വന്നിറങ്ങിയ യാത്രക്കാരെ കാണാം. എന്നാല്‍ കനത്ത മഴയാണ് പുറത്ത്. പക്ഷേ ആ സമയമാണ് ആളുകളെ അദ്ഭുതപ്പെടുത്തിയ ആ സംഭവം ഉണ്ടായത്.

അതായാത് ഇന്‍ഡിഗോയുടെ ഗ്രൗണ്ട് ജീവനക്കാര്‍ വലിയൊരു പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് ആളുകളെ നനയാതെ സംരക്ഷിക്കുന്നു. ഈ സ്റ്റാഫുകള്‍ നനയുമ്പോഴും അവര്‍ തങ്ങളുടെ യാത്രികരെ സൂക്ഷിച്ച് താഴേക്ക് കൊണ്ടുവരുന്നു.

ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് ശര്‍മ്മിഷ്ട ശങ്കരനാരായണ പങ്കിട്ട ദൃശ്യങ്ങള്‍ ചില വിവാഹങ്ങളില്‍ വധുവിനെ മണ്ഡപത്തിലേക്ക് ആനയിക്കുന്നതുപോലെ തോന്നി എന്നാണ് ചിലര്‍ പറഞ്ഞത്. വൈറല്‍ കാഴ്ചയില്‍ നിരവധിപേര്‍ സ്റ്റാഫിന്‍റെ ആത്മാര്‍ഥതയെ അഭിനന്ദിച്ചു. എന്നാല്‍ ചിലര്‍ കുട വാങ്ങേണ്ടതിന്‍റെ ആവശ്യകതയാണ് ചൂണ്ടിക്കാട്ടിയത്...


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.