"ഉര്‍വശി'പാട്ടിനെ ഓര്‍മിപ്പിച്ച് മുംബൈയിലെ ഒരുകൂട്ടം കാക്കള്‍
Friday, July 19, 2024 3:31 PM IST
നമ്മള്‍ കാക്കളെ ആകാശത്തും ഭക്ഷണത്തിന് ചുറ്റും കൂട്ടമായി കാണാറുണ്ട്. അവ സദാ ശബ്ദമുണ്ടാക്കി നമുക്കിടയില്‍ ഇങ്ങനെ പറന്നു നടക്കും. സാധാരണ സമൂഹ മാധ്യമങ്ങളില്‍ അത്ര ചേക്കേറാറുള്ള പക്ഷികളല്ല കാക്കകള്‍.

എന്നാല്‍ മുംബൈയിലെ കാക്കകള്‍ ആ പതിവ് തെറ്റിച്ചിരിക്കുന്നു. തങ്ങളുടെ ഒരൊറ്റ യാത്രകൊണ്ടവര്‍ വൈറലായിരിക്കുന്നു. എക്‌സിലെത്തിയ ദൃശ്യങ്ങള്‍ പ്രകാരം മുംബൈയിലെ നിരത്തുകളിലെ കാഴ്ചയാണുള്ളത്.

ദൃശ്യങ്ങളില്‍ സഞ്ചരിക്കുന്ന ഒരു ബസിന് മുകളിലായി നിരവധി കാക്കകള്‍ ഇരിപ്പുറപ്പിച്ചിരിക്കുന്നു. ഈ കാഴ്ചയെ കാതലന്‍ എന്ന തമിഴ് സിനിമയിലെ "ഉര്‍വശി ഉര്‍വശി' എന്ന ഗാനരംഗവുമായാണ് ആളുകള്‍ താരതമ്യം ചെയ്തത്.


ഹിറ്റായി മാറിയ ഈ കാഴ്ചകള്‍ക്ക് നിരവധി അഭിപ്രായങ്ങള്‍ ലഭിച്ചു. "കുടുംബമായി മുംബൈ നഗരം ചുറ്റിക്കറങ്ങാന്‍ ഇറങ്ങിയ കാക്കകള്‍'എന്നാണൊരാള്‍ കുറിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.