• Logo

Allied Publications

Africa
ചാവേർആക്രമണം; മൊഗാദിഷുവിൽ 18 മരണം
Share
മൊഗാദിഷു: സോമാലിയൻ തലസ്ഥാനമായ മൊഗാദിഷുവിലെ പോലീസ് അക്കാദമിയിൽ ചാവേർ ഭടൻ നടത്തിയ ആക്രമണത്തിൽ 18 പേർ കൊല്ലപ്പെടുകയും 20 പേർക്കു പരിക്കേൽക്കുകയും ചെയ്തു. പോലീസ് യൂണിഫോമിലാണ് അക്രമി എത്തിയത്. പരിക്കേറ്റ ഓഫീസർമാരിൽ ചിലരുടെ നില ഗുരുതരമാണെന്നു കേണൽ മുഹമ്മദ് ഏഡൻ പറഞ്ഞു. സോമാലിയ പോലീസ് ദിനാഘോഷത്തിനായി റിഹേഴ്സൽ നടത്തിയ പോലീസ് ഓഫീസർമാരെയാണ് അക്രമി ലക്ഷ്യമിട്ടത്.

റിഹേഴ്സൽ പരേഡിനു ക്യൂ നിന്ന പോലീസുകാരുടെ കൂട്ടത്തിൽ ചെന്നു നിന്നാണ് സ്ഫോടനം നടത്തിയത്. ആക്രമണത്തിൻറെ ഉത്തരവാദിത്വം അൽഷബാബ് ഭീകര ഗ്രൂപ്പ് ഏറ്റെടുത്തു. അൽക്വയ്ദയുമായി ബന്ധമുള്ള ഈ ഗ്രൂപ്പ് സോമാലിയയിലും സമീപ രാജ്യങ്ങളിലും ഇതിനകം നിരവധി ആക്രമണങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. ഈ വർഷം ഇതുവരെ യുഎസ് ഡ്രോണുകൾ അൽഷബാബിനെ ലക്ഷ്യമിട്ട് 32 ആക്രമണങ്ങൾ നടത്തി.

ഇന്ത്യയും നമീബിയയും നാല് കരാറുകളിൽ ഒപ്പുവച്ചു.
വിൻഡ്ഹോക്ക്: രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനായി, ഊർജവും ആരോഗ
മാലിയിൽ ഇന്ത്യക്കാരെ ഭീകരർ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്.
ന്യൂഡൽഹി: മാലിയിൽ അൽഖ്വയ്ദയുമായി ബന്ധമുള്ള ഭീകര സംഘടന മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതായി പരാതി.
സാംബിയയിൽ ടൂറിസ്റ്റുകളെ കാട്ടാന ചവിട്ടിക്കൊന്നു.
ലുസാക്ക: ആഫ്രിക്കൻ രാജ്യമായ സാംബിയയിൽ വനത്തിൽ ഉല്ലാസ സവാരി നടത്തുകയായിരു
മോദിക്ക് ഘാനയുടെ പരമോന്നത പുരസ്കാരം.
അക്കാര: ഇന്ത്യ ലോകത്തിന്‍റെ ശക്തിസ്തംഭമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
കെനിയയിൽ സർക്കാർവിരുദ്ധ പ്രക്ഷോഭം: മരണം 16 ആയി.
നയ്റോബി: കെനിയയിൽ സർക്കാർവിരുദ്ധ പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി.