• Logo

Allied Publications

Africa
ഉഗാണ്ടയിൽ കലാപം; 55 പേർ കൊല്ലപ്പെട്ടു
Share
കമ്പാല: ഉഗാണ്ടയിലെ കാസെ നഗരത്തിൽ സുരക്ഷാസൈനികരും വിഘടനവാദി ഗ്രൂപ്പും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 55 പേർ കൊല്ലപ്പെട്ടു. വിഘടന വാദികളുടെ നേതാവായ ഗോത്ര രാജാവ് ചാൾസ് വെസ്ലി മുമ്പേറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

രാജാവിന്റെ ഗാർഡുകൾ പട്രോളിംഗ് നടത്തുന്ന സംഘത്തെ ആക്രമിച്ച് 14 പോലീസ് ഓഫീസർമാരെ വകവരുത്തിയതിനെത്തുടർന്നാണു കലാപം തുടങ്ങിയത്.

തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ 41 വിഘടനവാദികൾ കൊല്ലപ്പെട്ടു. ഗാർഡുകളെ പിരിച്ചുവിടാൻ രാജാവിനോട് ആവശ്യപ്പെട്ടെങ്കിലും സമ്മതിക്കാത്തതിനാലാണ് അറസ്റ്റിന് ഉത്തരവിട്ടതെന്ന് ഉഗാണ്ടൻ പ്രസിഡന്റ് മുസവേനി പറഞ്ഞു.

ഉഗാണ്ടയിലെയും കോംഗോയിലെയും ഏതാനും പ്രദേശങ്ങൾ ചേർത്ത് സ്വതന്ത്ര രാജ്യം സ്ഥാപിക്കാനാണു രാജാവിന്റെ നേതൃത്വത്തിലുള്ള പ്രസ്ഥാനത്തിന്റെ പദ്ധതി.

ഇന്ത്യയും നമീബിയയും നാല് കരാറുകളിൽ ഒപ്പുവച്ചു.
വിൻഡ്ഹോക്ക്: രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനായി, ഊർജവും ആരോഗ
മാലിയിൽ ഇന്ത്യക്കാരെ ഭീകരർ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്.
ന്യൂഡൽഹി: മാലിയിൽ അൽഖ്വയ്ദയുമായി ബന്ധമുള്ള ഭീകര സംഘടന മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയതായി പരാതി.
സാംബിയയിൽ ടൂറിസ്റ്റുകളെ കാട്ടാന ചവിട്ടിക്കൊന്നു.
ലുസാക്ക: ആഫ്രിക്കൻ രാജ്യമായ സാംബിയയിൽ വനത്തിൽ ഉല്ലാസ സവാരി നടത്തുകയായിരു
മോദിക്ക് ഘാനയുടെ പരമോന്നത പുരസ്കാരം.
അക്കാര: ഇന്ത്യ ലോകത്തിന്‍റെ ശക്തിസ്തംഭമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
കെനിയയിൽ സർക്കാർവിരുദ്ധ പ്രക്ഷോഭം: മരണം 16 ആയി.
നയ്റോബി: കെനിയയിൽ സർക്കാർവിരുദ്ധ പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി.