• Logo

Allied Publications

Europe
നെതർലൻഡ്‌സിൽ ഓണാഘോഷം സംഘടിപ്പിച്ച് ഹമ്മ
Share
ഹോഫ് ഡോര്‍പ്പ് (നെതര്‍ലൻഡ്സ്): ഇവന്‍റ് സെന്‍റര്‍ ഫോക്കറില്‍ ഹമ്മ (ഹാര്‍ലമര്‍മീര്‍ മലയാളി അസോസിയേഷന്‍) ഓണാഘോഷം സംഘടിപ്പിച്ചു. പരിപാടിയിൽ 200ലധികം ആളുകൾ പങ്കെടുത്തു.

വിവിധ വിനോദങ്ങളും കലാപരിപാടികളും ഓണസദ്യയുമായി നടന്ന ആഘോഷം, പ്രവാസികൾക്ക് നാട്ടിലെ ഓണത്തിന്‍റെ ഓർമകൾ സമ്മാനിച്ചു. രാവിലെ 9.30ന് പരിപാടികൾ ആരംഭിച്ചു.

കുട്ടികളും മുതിർന്നവരും പങ്കെടുത്ത വിവിധതരം കളികളും ഓണപ്പാട്ടുകളും ആഘോഷത്തിന് കൂടുതൽ നിറം പകർന്നു. മഹാബലിയെ വരവേറ്റതോടെ വേദിയുടെ ആവേശം ഇരട്ടിയായി.



പുരുഷന്മാരും സ്ത്രീകളും കുട്ടികളും അവതരിപ്പിച്ച നൃത്തങ്ങളും മറ്റു കലാപരിപാടികളും കാണികൾക്ക് ദൃശ്യവിരുന്നൊരുക്കി. കലാപരിപാടികൾക്ക് ശേഷം, എല്ലാവർക്കും ഓണസദ്യ ഒരുക്കിയിരുന്നു.

നാട്ടിൽ നിന്നും എത്തിയ മുതിർന്നവരും ആഘോഷത്തിൽ പങ്കെടുത്തു. വേദിക്ക് പുറത്ത് നടന്ന വടംവലി മത്സരം ആവേശഭരിതമായിരുന്നു. ഇത് പരിപാടിക്ക് കൂടുതൽ ഊർജ്ജം നൽകി.



വൈകുന്നേരം ചായയും പലഹാരങ്ങളും വിതരണം ചെയ്തു. 5.30ന് പരിപാടികൾ അവസാനിച്ചു.

യുകെയിലെ അടൂർ സംഗമം ശനിയാഴ്ച മാഞ്ചസ്റ്ററിൽ.
മാഞ്ചസ്റ്റർ: യുകെയിലെ അടൂർ സംഗമം 2025 ശനിയാഴ്ച മാഞ്ചസ്റ്ററിലെ സാൽ ഫോർഡ് സെന്‍റ് ജെയിംസ് ഹാളിൽ നടക്കും.
യുക്‌മ റീജിയണൽ കലാമേളകൾക്ക് ശനിയാഴ്ച കലാശക്കൊട്ട്.
ചെൽട്ടൺഹാം: നവംബർ ഒന്നിന് ചെൽട്ടൺഹാമിലെ ക്ലീവ് സ്‌കൂളിൽ നടക്കുന്ന യുക്മയുടെ പതിനാറാമത് ദേശീയ കലാമേളയ്‌ക്ക് മുന്ന
ജര്‍മനിയില്‍ ഓണ്‍ലൈന്‍ കഞ്ചാവ് വില്‍പ്പന നിര്‍ത്തി.
ബര്‍ലിന്‍: ജര്‍മനി മെഡിക്കല്‍ കഞ്ചാവ് വില്‍പ്പന ഓണ്‍ലൈനായി നിര്‍ത്തലാക്കുന്നു.
ഡബ്ലിനിൽ വിശുദ്ധ കുർബാനയെക്കുറിച്ചുള്ള ഏകദിന സെമിനാർ ശനിയാഴ്ച.
ഡബ്ലിൻ: ലിറ്റർജി ആൻഡ് ബൈബിൾ അപ്പോസ്റ്റലേറ്റ് ഡിപ്പാർട്ടുമെന്‍റുകളുടെ നേതൃത്വത്തിൽ ശനിയാഴ്ച "TIBERIAS' എന്ന പേരിൽ വിശു
മാർപാപ്പയ്ക്കു സമ്മാനമായി കുതിര.
വത്തിക്കാൻ സിറ്റി: ലെയോ പതിനാലാമൻ മാർപാപ്പയ്ക്ക് സമ്മാനമായി കുതിരയെ ലഭിച്ചു.