• Logo

Allied Publications

Americas
50 വർഷത്തിനിടെ ആദ്യമായി അമേരിക്കയിലെ കുടിയേറ്റക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവ്
Share
വാഷിംഗ്ടൺ ഡിസി: കഴിഞ്ഞ 50 വർഷത്തിനിടെ ആദ്യമായി അമേരിക്കയിലെ കുടിയേറ്റക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി. ഇതിനിടെ, യുഎസിലെ രണ്ടാമത്തെ വലിയ കുടിയേറ്റ സമൂഹമായി ഇന്ത്യക്കാർ മാറി.

പ്യൂ റിസർച്ച് സെന്‍റർ പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം, 2025 ജനുവരിയിൽ 53.3 ദശലക്ഷമായിരുന്ന കുടിയേറ്റക്കാരുടെ എണ്ണം ജൂൺ മാസത്തിൽ 51.9 ദശലക്ഷമായി കുറഞ്ഞു. അമേരിക്കയിലെ ആകെ കുടിയേറ്റക്കാരിൽ 22 ശതമാനം വരുന്ന 11 ദശലക്ഷത്തിലധികം ആളുകളുമായി മെക്സിക്കോ ഇപ്പോഴും ഒന്നാം സ്ഥാനത്തുണ്ട്.

എന്നാൽ 2010 മുതൽ അവരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 3.2 ദശലക്ഷം ആളുകളുമായി (മൊത്തം കുടിയേറ്റക്കാരുടെ ആറ് ശതമാനം) ഇന്ത്യ ഇപ്പോൾ രണ്ടാം സ്ഥാനത്താണ്. മൂന്ന് ദശലക്ഷം ആളുകളുള്ള (ആറ് ശതമാനം) ചൈന മൂന്നാം സ്ഥാനത്തും, 2.1 ദശലക്ഷം ആളുകളുള്ള (നാല് ശതമാനം) ഫിലിപ്പീൻസ് നാലാം സ്ഥാനത്തും, 1.7 ദശലക്ഷം ആളുകളുള്ള (മൂന്ന് ശതമാനം) ക്യൂബ അഞ്ചാം സ്ഥാനത്തുമുണ്ട്.

അഭയാർഥി അപേക്ഷകളിൽ ജോ ബൈഡൻ കൊണ്ടുവന്ന നിയന്ത്രണങ്ങളും, കുടിയേറ്റം ലക്ഷ്യമിട്ടുള്ള ട്രംപിന്‍റെ 181 എക്സിക്യൂട്ടീവ് നടപടികളും ഈ കുറവിന് കാരണമായെന്ന് പ്യൂ ഗവേഷകർ വിലയിരുത്തി. സർവേ പ്രതികരണ നിരക്കിലെ കുറവും കണക്കുകളെ ബാധിച്ചിരിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ കുറച്ചു മാസങ്ങൾക്കിടെ 8,100ൽ അധികം ആളുകളെ അവരുടെ മാതൃരാജ്യം അല്ലാത്ത മറ്റ് രാജ്യങ്ങളിലേക്ക് നാടുകടത്തിയതായി "ദ ഗാർഡിയൻ' നടത്തിയ മറ്റൊരു വിശകലനത്തിൽ പറയുന്നു. ഇതിനിടെ, 55 ദശലക്ഷത്തിലധികം വിദേശ പൗരന്മാരുടെ വിസ രേഖകൾ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് പരിശോധിക്കുന്നുണ്ട്.

"സാമോദം ചിന്തയാമി' കർണാട്ടിക് സംഗീത കച്ചേരി കാൽഗറിയിൽ 21ന്.
കാൽഗറി: സ്വാതിതിരുനാൾ രാമവർമ മഹാരാജാവിന്‍റെ അമൂല്യ കൃതികളിലൂടെ ഒരു സഞ്ചാരവുമായി "സാമോദം ചിന്തയാമി' കർണാട്ടിക് സ
തങ്കമ്മ സ്കറിയ ഡാളസിൽ അന്തരിച്ചു.
ഡാളസ്: കൊല്ലം ആയൂർ പെരിങ്ങള്ളൂർ മേലേതിൽ വീട്ടിൽ പരേതനായ എം.സി.
അന്നക്കുട്ടി ജോസഫ് ഫിലാഡല്‍ഫിയയിൽ അന്തരിച്ചു.
ഫിലാഡല്‍ഫിയ: അമലഗിരി വരിക്കപ്പളളില്‍ പരേതനായ ജോസഫ് സാറിന്‍റെ ഭാര്യ അന്നക്കുട്ടി ജോസഫ് (95) അന്തരിച്ചു.
കുമരകം സ്വദേശിക്ക് ന്യൂയോര്‍ക്ക് സ്റ്റേറ്റ് ടീച്ചര്‍ അവാര്‍ഡ്.
ന്യൂയോര്‍ക്ക്: കുമരകം സ്വദേശിയായ അധ്യാപകന് ന്യൂയോര്‍ക്ക് സ്റ്റേറ്റ് ടീച്ചര്‍ ഓഫ് ദ ഇയര്‍ 2026 പുരസ്‌കാരം ലഭിച്ചു.
ഇന്ത്യൻ വംശജൻ കൊല്ലപ്പെട്ട കേസിൽ നീതി ലഭ്യമാക്കും: ട്രംപ്.
ന്യൂയോർക്ക്: അനധികൃത കുടിയേറ്റക്കാരന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ വംശജൻ ചന്ദ്രമൗലി നാഗമല്ലയ്യക്ക് നീതി ലഭ്