• Logo

Allied Publications

Americas
ഇന്ത്യൻ വംശജനായ ട്രക്ക് ഡ്രൈവർക്കെതിരേ യുഎസിൽ നരഹത്യക്കു കേസ്
Share
ന്യൂയോർക്ക്: മൂന്നു പേരുടെ മരണത്തിനിടയാക്കിയ ഇന്ത്യൻ വംശജനായ ട്രക്ക് ഡ്രൈവർക്കെതിരേ യുഎസിൽ നരഹത്യക്കു കേസ്. ഫ്ലോറിഡയിലെ ഹൈവേയിലൂടെ വാഹനമോടിക്കവേ ഹർജീന്ദർ സിംഗ് (28) എന്ന ഡ്രൈവർ അബദ്ധത്തിൽ തെറ്റായ ദിശയിലേക്ക് വാഹനം തിരിച്ചതാണ് അപകടത്തിലേക്ക് നയിച്ചത്.

സംഭവത്തിനു ശേഷം കലിഫോർണിയയിലേക്ക് രക്ഷപ്പെ‌ട്ട ഇയാളെ അറസ്റ്റ് ചെയ്ത് ഫ്ലോറിഡയിലേക്കു തിരിച്ചുകൊണ്ടുവന്നിട്ടുണ്ടെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. അപകടത്തിന്‍റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

സംഭവം നടന്ന് ഒരാഴ്ച പിന്നിടുന്പോൾ, കൊമേഴ്സ്യൽ ട്രക്ക് ഡ്രൈവർമാർക്ക് വർക്ക് വീസകൾ നൽകുന്നത് നിർത്തിവയ്ക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രഖ്യാപിച്ചു.

വിദേശികളായ ട്രക്ക് ഡ്രൈവർമാർ അമേരിക്കൻ പൗരന്മാരുടെ ജീവൻ അപകടപ്പെടുത്തുകയും അമേരിക്കൻ ഡ്രൈവർമാരുടെ ജോലി തട്ടിയെടുക്കുകയും ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

2018ൽ അനധികൃതമായി യുഎസിൽ എത്തിയ ഹർജീന്ദർ സിംഗ് എങ്ങനെയൊക്കെയോ കലിഫോർണിയയിലും വാഷിംഗ്ടണിലും കൊമേഴ്സ്യൽ ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കുകയായിരുന്നുവെന്നും മാധ്യമ റിപ്പോർട്ട് പറയുന്നു.

"സാമോദം ചിന്തയാമി' കർണാട്ടിക് സംഗീത കച്ചേരി കാൽഗറിയിൽ 21ന്.
കാൽഗറി: സ്വാതിതിരുനാൾ രാമവർമ മഹാരാജാവിന്‍റെ അമൂല്യ കൃതികളിലൂടെ ഒരു സഞ്ചാരവുമായി "സാമോദം ചിന്തയാമി' കർണാട്ടിക് സ
തങ്കമ്മ സ്കറിയ ഡാളസിൽ അന്തരിച്ചു.
ഡാളസ്: കൊല്ലം ആയൂർ പെരിങ്ങള്ളൂർ മേലേതിൽ വീട്ടിൽ പരേതനായ എം.സി.
അന്നക്കുട്ടി ജോസഫ് ഫിലാഡല്‍ഫിയയിൽ അന്തരിച്ചു.
ഫിലാഡല്‍ഫിയ: അമലഗിരി വരിക്കപ്പളളില്‍ പരേതനായ ജോസഫ് സാറിന്‍റെ ഭാര്യ അന്നക്കുട്ടി ജോസഫ് (95) അന്തരിച്ചു.
കുമരകം സ്വദേശിക്ക് ന്യൂയോര്‍ക്ക് സ്റ്റേറ്റ് ടീച്ചര്‍ അവാര്‍ഡ്.
ന്യൂയോര്‍ക്ക്: കുമരകം സ്വദേശിയായ അധ്യാപകന് ന്യൂയോര്‍ക്ക് സ്റ്റേറ്റ് ടീച്ചര്‍ ഓഫ് ദ ഇയര്‍ 2026 പുരസ്‌കാരം ലഭിച്ചു.
ഇന്ത്യൻ വംശജൻ കൊല്ലപ്പെട്ട കേസിൽ നീതി ലഭ്യമാക്കും: ട്രംപ്.
ന്യൂയോർക്ക്: അനധികൃത കുടിയേറ്റക്കാരന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ വംശജൻ ചന്ദ്രമൗലി നാഗമല്ലയ്യക്ക് നീതി ലഭ്