• Logo

Allied Publications

Middle East & Gulf
ജനകീയ സമരങ്ങൾക്കു ഊർജം നൽകിയ വ്യക്തി; വി.എസിനെ അനുസ്മരിച്ച് പ്രവാസി വെൽഫെയർ
Share
മനാമ: കേരളത്തിന്‍റെ ഒരു കാലഘട്ടത്തിലെ വികാരവും മനസാക്ഷിയുമായിരുന്നു വി.എസ്. അച്യുതാനന്ദൻ എന്ന് പ്രവാസി വെൽഫെയർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

അടിമസമാനമായ ജീവിതങ്ങൾക്ക് അവകാശ ബോധത്തിന്‍റെയും പ്രത്യാശയുടെയും അതിജീവന സമരങ്ങളുടേയും പ്രാഥമിക പാഠങ്ങൾ പകർന്നുനൽകിയ നേതാവായിരുന്നു വി.എസ്.

മുഖ്യമന്ത്രി ആയിരുന്നപ്പോഴും പ്രതിപക്ഷത്തായപ്പോഴും വി.എസ് ഒരു പ്രതിപക്ഷനേതാവിന്‍റെ കരുത്തും കലഹവും പ്രകടിപ്പിച്ചു. തന്‍റെ കഴിവും അധികാരവും സാധാരണ മനുഷ്യർക്ക് വേണ്ടി വിനിയോഗിച്ച നേതാവായിരുന്നു വി എസ്.

കക്ഷിരാഷ്ട്രീയത്തിന്‍റെ അതിർ വരമ്പുകൾക്കപ്പുറം കേരളത്തിലെ ജനങ്ങൾ വി.എസിനെ ഓർമിക്കും എന്ന് പ്രവാസി വെൽഫെയർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

വി.എസ്. അച്യുതാനന്ദന്‍റെ നിര്യാണത്തിൽ നവയുഗം കേന്ദ്രകമ്മിറ്റി അനുശോചിച്ചു.
ദമാം: കേരള മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായിരുന്ന വി.എസ്.
സമാനതകൾ ഇല്ലാത്ത സമര നേതാവ്; വി.എസിനെ അനുസ്മരിച്ച് കേളി.
റിയാദ്: പൊതു ജനങ്ങളെയും പ്രകൃതിയെയും ബാധിക്കുന്ന വിഷയങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സ്വീകരിക്കുന്ന സമാനതക
ജനകീയ സമരങ്ങൾക്കു ഊർജം നൽകിയ വ്യക്തി; വി.എസിനെ അനുസ്മരിച്ച് പ്രവാസി വെൽഫെയർ.
മനാമ: കേരളത്തിന്‍റെ ഒരു കാലഘട്ടത്തിലെ വികാരവും മനസാക്ഷിയുമായിരുന്നു വി.എസ്.
പ്രഥമ രാജീവ് ഗാന്ധി പുരസ്‌കാരം കെ.സി. വേണുഗോപാലിന്.
കുവൈറ്റ് സിറ്റി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പേരിൽ ഒഐസിസി കുവൈറ്റ് നൽകുന്ന മികച്ച പൊതുപ്രവർത്തകനുള്ള "പ്രഥമ
മലയാളി ഡോക്‌ടർ അബുദാബിയിൽ മരിച്ചനിലയിൽ.
കണ്ണൂർ: മലയാളിയും എഴുത്തുകാരിയുമായ ഡോക്‌ടറെ അബുദാബിയിലെ താമസസ്ഥലത്ത് മരിച്ചനില‍യിൽ കണ്ടെത്തി.