• Logo

Allied Publications

Americas
ഡാളസിൽ ജീവനക്കാരനെ തീകൊളുത്തി കൊന്നശേഷം സ്റ്റോർ കൊള്ളയടിച്ചു; പ്രതിയുടെ വധശിക്ഷ നടപ്പാക്കി
Share
ഹണ്ട്സ്വില്ലെ, ടെക്സസ് : ഡാളസ് നഗരത്തിലെ കൺവീനിയൻസ് സ്റ്റോറിൽ വൃദ്ധയായ ക്ലർക്കിനെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മാത്യു ലീ ജോൺസന്‍റെ (49) വധശിക്ഷ നടപ്പാക്കി.

സംഭവം നടന്ന് 13 വർഷം തികയുന്ന ചൊവ്വാഴ്ച വൈകുന്നേരം മാരകമായ വിഷം കുത്തിവച്ചാണ് വധശിക്ഷ നടപ്പാക്കിയത്. ഹണ്ട്സ്വില്ലെയിലെ സ്റ്റേറ്റ് പെനിറ്റൻഷ്യറിയിൽ വൈകുന്നേരം 6.53ന് മാത്യു മരിച്ചതായി അധികൃതർ അറിയിച്ചു.

2012 മേയ് 20ന് ഗാർലൻഡ് നഗരപ്രാന്തത്തിൽ വച്ച് 76 വയസുള്ള നാൻസി ഹാരിസ് എന്ന മുത്തശ്ശിയെ ആക്രമിച്ച കേസിലാണ് മാത്യു ലീ ജോൺസന്‍റെ ശിക്ഷ നടപ്പാക്കിയത്. ഗുരുതരമായി പൊള്ളലേറ്റ നാൻസി ഹാരിസ് ദിവസങ്ങൾക്ക് ശേഷം മരണത്തിന് കീഴടങ്ങി.

വധശിക്ഷയ്ക്ക് തൊട്ടുമുന്‍പ് വാർഡൻ അവസാനമായി എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോൾ മാത്യു, നാൻസിയുടെ ബന്ധുക്കളെ നോക്കി തനിക്ക് അവരെ വേദനിപ്പിക്കാൻ ഉദ്ദേശമില്ലായിരുന്നുവെന്നും ദയവായി ക്ഷമിക്കണമെന്നും പറഞ്ഞു.

ശോശാമ്മ തോമസ് ടെക്സസിലെ കോൺറോയിൽ അന്തരിച്ചു.
കോൺറോ: സെലിബ്രേഷൻ ചർച്ച് ഷിക്കാഗോ സഭയുടെ(ഐസിഎജി) ആദ്യ ശുശ്രൂഷകനായിരുന്ന പരേതനായ പാസ്റ്റർ കെ.എ.
ചാവറ മാട്രിമോണി ഇനി അമേരിക്കയിലും.
ന്യൂജേഴ്‌സി: ചാവറ മാട്രിമോണിയുടെ 30ാമത് ബ്രാഞ്ച് അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ പ്രവര്‍ത്തനമാരംഭിച്ചു.
വി.ജി. ബെയ്‌സിൽ ഡാളസിൽ അന്തരിച്ചു.
കരോൾട്ടൺ: കൊല്ലം കുണ്ടറ പടപ്പക്കര വി.ജി ബെയ്‌സിൽ (94, റിട്ട.
ഒക്‌ലഹോമയിൽ സ്കൂൾ ബസും ട്രക്കും കൂട്ടിയിടിച്ച് രണ്ട് മരണം.
ഒക്‌ലഹോമ: നോർമനിൽ സ്കൂൾ ബസും പിക്കപ്പ് ട്രക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.
ടെക്സസിലെ മിന്നൽ പ്രളയം: തീരാ നോവായി ഡാളസിൽ നിന്നുള്ള ഇരട്ടക്കുട്ടികൾ.
ഡാളസ്: ടെക്സസിലെ മിന്നൽ പ്രളയത്തിൽ ഡാളസിൽ നിന്നുള്ള എട്ട് വയസുകാരായ ഇരട്ടകളുടെ ജീവൻ നഷ്‌ട‌പ്പെട്ടു.